വനിതാ എംപിമാര്‍ കൂടുതല്‍ ബംഗാളില്‍ നിന്ന്; പുരുഷന്‍മാര്‍ യുപിയില്‍ നിന്നും

സമകാലിക മലയാളം ഡെസ്ക്

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വനിതകളെ പാര്‍ലമെന്റിലേക്ക് അയച്ച സംസ്ഥാനം പശ്ചിമ ബംഗാളാണ്. ബംഗാളില്‍ നിന്ന് പതിനൊന്ന് വനിതകളാണ് ലോക്‌സഭയില്‍ എത്തിയത്.

മഹുവ മൊയ്ത്ര | ഫയല്‍

പതിനെട്ടാം ലോക്‌സഭയില്‍ 543 പേരില്‍ 74 വനിതകളാണ് ഉള്ളത്.

ഫയല്‍

ഏറ്റവും അധികം പുരുഷന്‍മാരെ പാര്‍ലമെന്റില്‍ എത്തിച്ചത് ഉത്തര്‍പ്രദേശാണ്. അവിടെ നിന്ന് 73 പേരാണ് ലോക്‌സഭയില്‍ എത്തിയത്.

ഫയല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ 42 ഉം ഉത്തര്‍പ്രദേശില്‍ 80 സീറ്റുമാണ് ഉള്ളത്.

മഹുവ മൊയ്ത്ര | ഫയല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും അധികം വനിതാ സ്ഥാനാര്‍ഥികള്‍ മത്സരിച്ചത് മഹാരാഷ്ട്രയിലാണ്. 111 പേരാണ് മത്സരരംഗത്തുണ്ടായത്.

ഫയല്‍

ത്രിപുര, ദാദ്ര നഗര്‍ ഹവേലി -ദമന്‍ ദിയു എന്നിവിടങ്ങില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരില്‍ പകുതിപ്പേര്‍ സ്ത്രീകളാണെന്നതും ശ്രദ്ധേയമായി.

കാലാബെന്‍ ദേല്‍കല്‍ | ഫയല്‍

ത്രിപുരയില്‍ നിന്ന് പ്രതിമ ഭൗമിക്കും ദാദ്ര നഗര്‍ ഹവേലിയില്‍ നിന്ന് കാലാബെന്‍ ദേല്‍കറുമാണ് ലോക്‌സഭയില്‍ എത്തിയത്

പ്രതിമ ഭൗമിക് | ഫയല്‍

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പുരുഷ വോട്ടര്‍മാരെക്കാല്‍ കൂടുതല്‍ ഉണ്ടായിരുന്നത് സ്ത്രീകളാണ്.

വോട്ട്സ്ത്രീ കളുടെ നീണ്ട നിര | ഫയല്‍

ആകെയുള്ള സ്ത്രീ വോട്ടര്‍മാരില്‍ 65.78 പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. പുരുഷന്‍മാരില്‍ ഇത് 65.55 ശതമാനമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫയല്‍