കോൾ വേണ്ട; മെസേജ് മതി; 'ടെലിഫോബിയ' ഒരു ഉത്കണ്ഠാ രോഗം

സമകാലിക മലയാളം ഡെസ്ക്

പുതിയ തലമുറയിലെ ആളുകൾ ഫോണെടുത്ത് സംസാരിക്കുന്നത് ഒരു തലവേദനയായിട്ടാണ് കാണുന്നത്

പ്രതീകാത്മക ചിത്രം | AI Generated

ഇവർക്ക് ടെക്സ്റ്റ് മെസേജും വോയ്സ് നോട്ടുകളും അയക്കാനാണ് താൽപര്യം

പ്രതീകാത്മക ചിത്രം | AI Generated

അപ്രതീക്ഷിതമായ കോളുകളോട് പ്രതികരിക്കാൻ അവർക്ക് താത്പര്യമില്ലെന്നാണ് ചില പഠനങ്ങൾ പറയുന്നത്

പ്രതീകാത്മക ചിത്രം | AI Generated

ഫോണ്‍ എടുക്കാതിരിക്കുന്നതും ഫോണില്‍ സംസാരിക്കാനുള്ള മടിയുമാണ് ടെലിഫോബിയ

പ്രതീകാത്മക ചിത്രം | AI Generated

മെസേജിന്റെ ഗുണങ്ങളായി പുതിയ തലമുറ കാണുന്നത്:

ഇഷ്ടമുള്ളപ്പോൾ പ്രതികരിച്ചാൽ മതി. ഉടനടി മറുപടി പറയണമെന്ന സമ്മർദ്ദമില്ല. മറുപടി പറയുന്നതിന് മുമ്പ് ചിന്തിക്കാനും സമയം കിട്ടും, ഇത് ഉത്കണ്ഠ കുറയ്ക്കും.

പ്രതീകാത്മക ചിത്രം | AI Generated

വ്യക്തിപരവും വൈകാരികവുമായ വിഷയങ്ങളിൽ നേരിട്ടു സംസാരിക്കുമ്പോഴുണ്ടാകുന്ന ഉത്കണ്ഠ കുറയ്ക്കാം.

പ്രതീകാത്മക ചിത്രം | AI Generated

മറ്റ് കാര്യങ്ങൾ ചെയ്യുന്നതിനിടെ തന്നെ മെസേജിങ്ങും നടക്കും. ലളിതമായ വിവരങ്ങൾ വേഗത്തിൽ കൈമാറാം. കോൾ കണക്ട് ചെയ്യേണ്ട സമയം ലാഭിക്കാം.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | File