ആക്രമണം തുടര്‍ന്ന് പാകിസ്ഥാന്‍, രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു; അഞ്ചുപ്രധാന വാർത്തകൾ

അതിര്‍ത്തി മേഖലകളില്‍ ഇന്ത്യ പാക്ക് സംഘര്‍ഷം രൂക്ഷമായി തുടരുന്നു
Pakistan launched attack
പഞ്ചാബിലെ അമൃതസറിന് സമീപം വയലില്‍ പതിച്ച മിസൈല്‍ അവശിഷ്ടം പരിശോധിക്കുന്ന സൈനികര്‍ പിടിഐ

 അതിര്‍ത്തി മേഖലകളില്‍ ഇന്ത്യ പാക്ക് സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള രണ്ടാമത്തെ രാത്രിയിലും ഇന്ത്യന്‍ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാനില്‍ നിന്നും ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ ഫിറോസ്പുരില്‍ പാക് ഡ്രോണ്‍ ജനവാസ മേഖലയില്‍ പതിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. ആക്രമണം തുടര്‍ന്ന് പാകിസ്ഥാന്‍, രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു

Pakistan launched attack
പഞ്ചാബിലെ അമൃതസറിന് സമീപം വയലില്‍ പതിച്ച മിസൈല്‍ അവശിഷ്ടം പരിശോധിക്കുന്ന സൈനികര്‍ PTI

2. മൂന്ന് സൈനിക താവളങ്ങള്‍ ഇന്ത്യ ആക്രമിച്ചെന്ന് പാകിസ്ഥാന്‍; 'ബനിയന്‍ ഉല്‍ മര്‍സൂസി'ലൂടെ തിരിച്ചടിച്ചടിച്ചെന്നും അവകാശവാദം

ഉദംപൂരിലെ ദിബ്ബർ പ്രദേശത്ത്  സ്ഫോടനത്തെത്തുടർന്ന് പുക ഉയരുന്ന
ഉദംപൂരിലെ ദിബ്ബർ പ്രദേശത്ത് സ്ഫോടനത്തെത്തുടർന്ന് പുക ഉയരുന്ന

3. സാധാരണക്കാരുടെ സുരക്ഷയില്‍ ആശങ്ക; ഇന്ത്യ- പാക് സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ജി7 രാജ്യങ്ങള്‍

tension between india and pakistan
ജമ്മുവിൽ താത്കാലിക ക്യാമ്പിൽ കഴിയുന്ന പ്രദേശവാസികൾപിടിഐ

4. സാധാരണയേക്കാള്‍ പലമടങ്ങ് കൂടുതല്‍ സ്റ്റോക്ക്, ഭക്ഷ്യക്ഷാമം തെറ്റായ പ്രചാരണം; വിശ്വസിക്കരുതെന്ന് കേന്ദ്രമന്ത്രി

No need to worry about food stock
ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമം എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശ്രദ്ധിക്കരുതെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രതീകാത്മക ചിത്രം

5. നിപ: രോഗിയുടെ നില ഗുരുതരം, മോണോക്ലോണല്‍ ആന്റിബോഡി നല്‍കിത്തുടങ്ങി, പനി സര്‍വൈലന്‍സ് ഇന്നുമുതല്‍

nipah virus: monoclonal antibody treatment starts
വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കിലാണ് രോഗി ആദ്യം ചികിത്സ തേടിയത്ഫയല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com