ന്യൂഡൽഹി: ശബരിമല പുനഃപരിശോധനാ ഹർജികളും വിശാല ബെഞ്ചിന് വിട്ടു. വിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് നേരത്തേ ഏഴംഗങ്ങളുള്ള വിശാല ബെഞ്ചിന് വിട്ടിരുന്നത്. വിശാല ബെഞ്ച് ജനുവരിയില്‍ കേസ് പരിഗണിച്ചേക്കുമെന്ന് അസി. രജിസ്ട്രാര്‍ വ്യക്തമാക്കി.
എല്ലാ കക്ഷികളോടും നാല് സെറ്റ് രേഖകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ഹർജികൾ കൈമാറുന്നതോടെ വിശാല ബെഞ്ച് നേരിട്ട് വിധി പ്രഖ്യാപിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ