Life

ചിഹ്നഭാഷയറിയാവുന്ന ഗൊറില്ല 46-ാം വയസില്‍ ഓര്‍മയായി 

ലോകത്തെ ഏറ്റവും ബുദ്ധിയുള്ള ഗോറില്ലകളിലൊന്നായ കോകോ ഉറക്കത്തിനിടെയില്‍ ചത്തതായി റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ലോകത്തെ ഏറ്റവും ബുദ്ധിയുള്ള ഗോറില്ലകളിലൊന്നായ കോകോ ഉറക്കത്തിനിടെയില്‍ ചത്തതായി റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലെ സാന്‍ ക്രൂസ് താഴ്വരയിലുള്ള ഗൊറില്ല ഫൗണ്ടേഷനില്‍ വച്ചായിരുന്നു കോകോ
യുടെ അന്ത്യം.

സാന്‍ ഫ്രാന്‍സിസ്‌കോ മൃഗശാലയില്‍ ജനിച്ച കോകോയെ ഡോ. ഫ്രാന്‍കിന്‍ പാറ്റേര്‍സണ്‍ ആണ് ചിഹ്നഭാഷ പഠിപ്പിച്ചത്. ഭാഷ വശത്താക്കാനുള്ള കോകോയുടെ കഴിവും മറ്റുള്ളവരോട് കോകോ കാണിച്ചിരുന്ന സഹാനുഭൂതിയും നിരവധി ആളുകളുടെ പ്രീതിനേടിയിരുന്നു. നാഷണല്‍ ജിയോഗ്രഫിയിലും നിരവധി ഡോക്യുമെന്ററിയിലും കോകോയെകുറിച്ചുള്ള വിവരണങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

കോകോയോടുള്ള ആദരസൂചകമായി ചിഹ്നഭാഷയ്ക്കായി ഒരു ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് അതിന് കോകോ എന്ന് പേര് നല്‍കുമെന്ന് ഗൊറില്ല ഫൗണ്ടേഷന്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT