ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'സൗബിനെ ഞാൻ ചീത്ത പറഞ്ഞിട്ടില്ല, അത് വ്യാജപ്രചാരണം'; ഒമർ ലുലു

എന്റെ ഫെയ്സ്‌ബുക് പേജ് മാനേജ് ചെയ്യുന്നത് നാലുപേരാണ്. അവർ ആരെങ്കിലും അത്തരമൊരു പോസ്റ്റ് ഇട്ടോ എന്ന് എനിക്ക് അറിയില്ല

സമകാലിക മലയാളം ഡെസ്ക്

ടൻ സൗബിൻ ഷാഹിറിനെ ചീത്ത വിളിച്ചുകൊണ്ട് പോസ്റ്റിട്ടത് താൻ അല്ലെന്ന് വ്യക്തമാക്കി സംവിധായകൻ ഒമർ ലുലു. സൗബിനെ ചീത്തവിളിച്ചുകൊണ്ടുള്ള സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെയാണ് വിശദീകരണവുമായി ഒമർ രം​ഗത്തെത്തിയത്. തന്റെ ഫെയ്സ്‌ബുക് പേജ് മാനേജ് ചെയ്യുന്നവർ അവർ ആരെങ്കിലും അത്തരമൊരു പോസ്റ്റ് ഇട്ടോ എന്ന് അറിയില്ലെന്നും തന്റെ പേജിൽ അത്തരമൊരു പോസ്റ്റ് കണ്ടിട്ടില്ലെന്നുമാണ് ഒമർ കുറിച്ചത്. സ്ക്രീൻ ഷോട്ട് ആരോ മനഃപൂർവം ഉണ്ടാക്കി പ്രചരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

ഒമർ ലുലുവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

ഇന്നലെ മുതൽ ചില സുഹൃത്തുക്കൾ ഒരു സ്ക്രീൻ ഷോട്ട് അയച്ചു തന്ന് എന്താണ് ഇതിനു പിന്നിലെ വാസ്തവമെന്ന ചോദിക്കുന്നുണ്ട്. അപ്പോഴാണ് സിനിമാതാരം സൗബിൻ ഷാഹിറിനെ ചീത്ത വിളിച്ചുകൊണ്ടുള്ള ആ പോസ്റ്റിനെക്കുറിച്ച് ഞാൻ അറിയുന്നത്. എന്റെ ഫെയ്സ്‌ബുക് പേജ് മാനേജ് ചെയ്യുന്നത് നാലുപേരാണ്. അവർ ആരെങ്കിലും അത്തരമൊരു പോസ്റ്റ് ഇട്ടോ എന്ന് എനിക്ക് അറിയില്ല. എന്റെ പേജിൽ അത്തരമൊരു പോസ്റ്റ് ഞാൻ കണ്ടിട്ടില്ല. ഈ സ്ക്രീൻ ഷോട്ട് ആരോ മനഃപൂർവം ഉണ്ടാക്കി പ്രചരിപ്പിക്കുന്നതാണ് എന്നാണ് എനിക്ക് പറയാനുള്ളത്.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയില്‍ സ്ഥിരീകരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം; യുവതി അപകട നില തരണം ചെയ്തു

JEE Main 2026:പരീക്ഷയിൽ കാൽക്കുലേറ്റർ ഉപയോഗിക്കാമോ? ആശയക്കുഴപ്പം പരിഹരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ, ഇന്നത്തെ 5 പ്രാധാന വാര്‍ത്തകള്‍

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

SCROLL FOR NEXT