ഫയല്‍ ചിത്രം 
India

മദ്യം വീണ്ടും വീട്ടുപടിക്കൽ, രാവിലെ ഏഴുമണി മുതൽ രാത്രി എട്ടുവരെ സർവീസ് 

മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാനാണ് തീരുമാനം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ ആവശ്യക്കാർക്ക് മദ്യം വീട്ടിലെത്തിച്ചു നൽകാൻ മുംബൈ ന​​ഗരസഭയുടെ അനുമതി. മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാനാണ് ഈ തീരുമാനം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം മദ്യവിതരണമെന്ന് നിർദേശമുണ്ട്. 

ലൈസൻസുള്ള മദ്യശാലകൾക്ക് പെർമിറ്റുള്ള ഉപഭോക്താക്കൾക്ക് ആഴ്ചയിൽ ഏതുദിവസവും മദ്യം വീട്ടിൽ എത്തിച്ചുകൊടുക്കാം. രാവിലെ ഏഴ് മണി മുതൽ രാത്രി എട്ടുവരെയാണ് മദ്യം വീട്ടിലെത്തിക്കാൻ സമയം അനുവദിച്ചിരിക്കുന്നത. 

അം​ഗീകൃത നാടൻ മദ്യവും ഇന്ത്യൻ നിർമിത വിദേശ മദ്യവും കടകളിലെ കൗണ്ടറുകളിലൂടെ വിൽക്കാൻ അനുമതിയില്ല. വിദേശമദ്യം മാത്രമേ കടകളിൽ ലഭിക്കൂ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നിങ്ങള്‍ പ്രണയത്തിലാണ്, ഈ ആഴ്ച എങ്ങനെയെന്നറിയാം

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

SCROLL FOR NEXT