India

ദേവാസിന്‌ ഐഎസ്‌ആര്‍ഒ 120 കോടി ഡോളര്‍ നല്‍കണം; യുഎസ്‌ ഫെഡറല്‍ കോടതി വിധി

2005ല്‍ 70 മെഗാഹെട്‌സ്‌ എസ്‌ ബാന്‍ഡ്‌ സ്‌പെക്ട്രം ദേവാസിന്‌ നല്‍കാനുള്ള കരാറാണ്‌ 2011ല്‍ റദ്ദാക്കിയത്‌

സമകാലിക മലയാളം ഡെസ്ക്


ബംഗളൂരു: പാട്ടക്കരാര്‍ റദ്ദാക്കിയെന്ന പേരില്‍ ഐഎസ്‌ആര്‍ഒ 120 കോടി രൂപ നല്‍കണമെന്ന്‌ യുഎസ്‌ കോടതി. ഐഎസ്‌ആര്‍ഒയുടെ വാണിജ്യ വിഭാഗം ആന്‍ട്രിക്‌സ്‌ കോര്‍പ്പറേഷന്‍ ബംഗളൂരുവിലെ ദേവാസ്‌ മള്‍ട്ടീമീഡിസ സര്‍വീസസ്‌ ലിമിറ്റഡിന്‌ 120 കോടി ഡോളര്‍ നല്‍കണം എന്നാണ്‌ ഫെഡറല്‍ കോടതി വിധി.

2005ല്‍ 70 മെഗാഹെട്‌സ്‌ എസ്‌ ബാന്‍ഡ്‌ സ്‌പെക്ട്രം ദേവാസിന്‌ നല്‍കാനുള്ള കരാറാണ്‌ 2011ല്‍ റദ്ദാക്കിയത്‌. അഴിമതി നടന്നതായും, ദേശിയ സുരക്ഷയെ ബാധിക്കുന്നതാണെന്നുമുള്ള സ്‌പേസ്‌ കമ്മിഷന്‍ ശുപാര്‍ശയുമാണ്‌ കരാര്‍ റദ്ദാക്കുന്നതിലേക്ക്‌ എത്തിച്ചത്‌. 2015ല്‍ ദേവാസിന്‌ 672 ദശലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ രാജ്യാന്തര ക്രിമിനല്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കിയിരിക്കുകയാണ്‌ ഇന്ത്യ.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT