India

ഏതെങ്കിലും പാവപ്പെട്ടവനെ കണ്ടിട്ടുണ്ടോ? ജനങ്ങളോട് സംസാരിക്കാന്‍ നേരം കിട്ടാത്തയാളാണ് മോദിയെന്ന് പ്രിയങ്കാ ഗാന്ധി

വന്‍കിടക്കാര്‍ക്ക് പണം നല്‍കുന്നതില്‍ മാത്രമാണ് മോദി ശ്രദ്ധിച്ചത്. പാവങ്ങള്‍ക്കുള്ളതാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെന്നും പ്രിയങ്കാ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ഗാസിയാബാദ്: അഞ്ച് വര്‍ഷത്തിനിടയില്‍ ഏതെങ്കിലും പാവപ്പെട്ടവനെ പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ടിട്ടുണ്ടോയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ജനങ്ങളോട് സംസാരിക്കാന്‍ അഞ്ച് മിനിറ്റു പോലും സമയം കണ്ടെത്തിയിട്ടില്ല. വാരണാസിയിലെ ജനങ്ങളെ മോദി അവഗണിച്ചുവെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. 

മോദിയുടെ ഭരണം എല്ലാ വിഭാഗങ്ങളെയും തകര്‍ത്തെറിഞ്ഞു. വന്‍കിടക്കാര്‍ക്ക് പണം നല്‍കുന്നതില്‍ മാത്രമാണ് മോദി ശ്രദ്ധിച്ചത്. പാവങ്ങള്‍ക്കുള്ളതാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു. 
റോഡ്‌ഷോയ്ക്കിടയിലും കാത്ത് നിന്ന പ്രവര്‍ത്തകര്‍ക്കൊപ്പം സെല്‍ഫിയെടുത്താണ് അവര്‍ മടങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT