India

മ്യാന്‍മാര്‍ അതിര്‍ത്തിയിലെ നാഗാ ക്യാമ്പുകള്‍ക്ക് നേരെ സൈന്യത്തിന്റെ മിന്നലാക്രമണം

ഇന്ന് പുലര്‍ച്ച 4. 45നായിരുന്നു സൈന്യത്തിന്റെ ആക്രമണം. ഏറ്റുമുട്ടലില്‍ നിരവധി നാഗാതീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സൈനികര്‍ക്കാര്‍ക്കും പരുക്കില്ലെന്ന് സൈനിക വൃ്ത്തങ്ങള്‍ വെളിപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മ്യാന്‍മര്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന നാഗാ ക്യാമ്പിന് നേരെ മിന്നാലാക്രമണവുമായി ഇന്ത്യന്‍ സൈന്യം. ഇന്ന് പുലര്‍ച്ച 4. 45നായിരുന്നു സൈന്യത്തിന്റെ ആക്രമണം. ഏറ്റുമുട്ടലില്‍ നിരവധി നാഗാതീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സൈനികര്‍ക്കാര്‍ക്കും പരുക്കില്ലെന്ന് സൈനിക വൃ്ത്തങ്ങള്‍ വെളിപ്പെടുത്തി.

നാഗാലാന്റും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും ചേര്‍ത്ത് നാഗ് ലിംഗ് എന്ന പ്രത്യേക സംസ്്ഥാനം രൂപീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. 2001ല്‍ ഒപ്പിട്ട വെടിനിര്‍ത്തല്‍ കരാര്‍ 2015ല്‍ റദ്ദാക്കിയിരുന്നു. 2015 ജൂണില്‍ തീവ്രവാദികളുടെ താവളങ്ങളിലായിരുന്നു ആദ്യ ആക്രമണം. അന്ന് 40 മിനിറ്റ് നീണ്ട ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം 38 തീവ്രവാദികളെ വധിച്ചിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT