ഷെഫീര്‍ 
Kerala

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് വിദേശത്തേക്കു കടന്നു; നാലു വര്‍ഷത്തിനു ശേഷം വിമാനത്താവളത്തില്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് വിദേശത്തേക്ക് കടന്നയാളെ നാലുവര്‍ഷത്തിനുശേഷം പൊലീസ് അറസ്റ്റ്ചെയ്തു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് വിദേശ
ത്തേക്ക് കടന്നയാളെ നാലുവര്‍ഷത്തിനുശേഷം പൊലീസ് അറസ്റ്റ്
ചെയ്തു. എറിയാട് പേബസാര്‍ സ്വദേശി ഷെഫീറിനെയാണ് കൊടു
ങ്ങല്ലൂര്‍ എസ്എ സൂരജും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള്‍ക്കെതിരെ
പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ചൊവ്വാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ
പ്പോഴായിരുന്നു അറസ്റ്റ്. 

എ.എസ്.ഐമാരായ സജയന്‍, ഉല്ലാസ് പൂക്കോട്ട്, സീനിയര്‍ സി.പി.ഒ.മാരായ ലാല്‍ജി, സുനില്‍, ഗോപകുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമേഷ്യന്‍ തീരത്തേക്ക് കൂടുതല്‍ യുഎസ് യുദ്ധക്കപ്പലുകള്‍; ഇറാന്‍ നിരീക്ഷണത്തിലെന്ന് ട്രംപ്

'രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തു, തെളിവ് നല്‍കിയിട്ടും പാര്‍ട്ടി നടപടി എടുത്തില്ല'; ആരോപണവുമായി കണ്ണൂരിലെ സിപിഎം നേതാവ്

'മടിയില്‍ ഇരുത്തി അടിവയറ്റില്‍ ഇടിച്ചു': നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ കൊലപാതകത്തില്‍ പിതാവിന്റെ കുറ്റസമ്മതം

KERALA PSC| മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ലാബ് അസിസ്റ്റന്റ്, പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം

സോഷ്യല്‍ മീഡിയ വഴി ഹണിട്രാപ്പ്: മധ്യവയസ്‌കനില്‍ നിന്ന് തട്ടിയെടുക്കാന്‍ ശ്രമിച്ചത് 10 ലക്ഷം, 17 കാരി ഉള്‍പ്പെടെ നാലംഗ സംഘം അറസ്റ്റില്‍

SCROLL FOR NEXT