ഷെഫീര്‍ 
Kerala

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് വിദേശത്തേക്കു കടന്നു; നാലു വര്‍ഷത്തിനു ശേഷം വിമാനത്താവളത്തില്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് വിദേശത്തേക്ക് കടന്നയാളെ നാലുവര്‍ഷത്തിനുശേഷം പൊലീസ് അറസ്റ്റ്ചെയ്തു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് വിദേശ
ത്തേക്ക് കടന്നയാളെ നാലുവര്‍ഷത്തിനുശേഷം പൊലീസ് അറസ്റ്റ്
ചെയ്തു. എറിയാട് പേബസാര്‍ സ്വദേശി ഷെഫീറിനെയാണ് കൊടു
ങ്ങല്ലൂര്‍ എസ്എ സൂരജും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള്‍ക്കെതിരെ
പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ചൊവ്വാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ
പ്പോഴായിരുന്നു അറസ്റ്റ്. 

എ.എസ്.ഐമാരായ സജയന്‍, ഉല്ലാസ് പൂക്കോട്ട്, സീനിയര്‍ സി.പി.ഒ.മാരായ ലാല്‍ജി, സുനില്‍, ഗോപകുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ

മൂന്നാര്‍ കാണാനെത്തിയ മുംബൈ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ല; തദ്ദേശ സ്ഥാപ അധ്യക്ഷരായ അധ്യാപകര്‍ അവധിയെടുക്കണം: ഹൈക്കോടതി

SCROLL FOR NEXT