അറസ്റ്റിലായ കലേഷ് 
Kerala

ആർഎസ്എസ് പ്രവർത്തകരെ വധിക്കാൻ ശ്രമം; ഒളിവിലായിരുന്ന പ്രധാന പ്രതി പിടിയിൽ

ആർഎസ്എസ് പ്രവർത്തകരെ വധിക്കാൻ ശ്രമം; ഒളിവിലായിരുന്ന പ്രധാന പ്രതി പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊട്ടാരക്കര: ഇരണൂരിൽ ആർഎസ്എസ് പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു. സദാനന്ദപുരം നിരപ്പുവിള വീട്ടിൽ കലേഷ് (37) ആണ് പിടിയിലായത്. ആർഎസ്എസ് ശാഖ നടത്തുന്നതിലുള്ള വിരോധം നിമിത്തം ഇരണൂർ നിരപ്പുവിള യമുന മന്ദിരത്തിൽ സുബിൻദേവ്, സുഹൃത്ത് സൂരജ് എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്. 

മുൻപും കൊലപാതക്കേസിൽ പ്രതിയായിട്ടുള്ള കലേഷ് സംഭവത്തിനു ശേഷം ഒളിവിലായിരുന്നു. മറ്റു പ്രതികളെല്ലാം നേരത്തേ അറസ്റ്റിലായിരുന്നു. 

പ്രതി സിപിഎം പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു. കൊട്ടാരക്കര എസ്ഐ രാജീവ്, എഎസ്ഐമാരായ അനിൽ കുമാർ, ഓമനക്കുട്ടൻ, സിപിഒമാരായ രതീഷ്, മഹേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT