Kerala

പെരിയാറില്‍ ചെളിയുടെ അളവ് ഉയര്‍ന്നു; വിശാല കൊച്ചിയിലേക്കുള്ള പമ്പിങ് നിര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

ആലുവ: കൊച്ചി കോര്‍പറേഷന്‍ പ്രദേശത്തു വെള്ളം എത്തിക്കുന്ന രണ്ടു പമ്പ് ഹൗസുകളില്‍ ഒന്നിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. പെരിയാറില്‍ ചെളിയുടെ അളവു ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്നാണ് പമ്പ് ഹൗസിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത്. പുഴവെള്ളത്തില്‍ ചെളിയുടെ 400 നെഫ്‌ലോമാറ്റിക് ടര്‍ബിഡിറ്റി യൂണിറ്റ് വരെ ഉയര്‍ന്നു. സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ചെളിയുടെ അളവ് ഉയരുന്നത്. ജല ശുദ്ധീകരണശാലയിലെ ശുദ്ധജല ഉത്പാദനം പകുതിയായി കുറഞ്ഞു. 290 എം.എല്‍.ഡിയാണ് പ്രതിദിന ഉത്പാദന ശേഷി. 

ചെളി കുറഞ്ഞില്ലെങ്കില്‍ മറ്റു രണ്ടു പമ്പ് ഹൗസുകളുടെ പ്രവര്‍ത്തനവും നിര്‍ത്തേണ്ടിവരും. ഇല്ലെങ്കില്‍ വാട്ടര്‍ ബെഡുകളും മോട്ടോറുകളും തകരാറിലാകും. വെള്ളപ്പൊക്കം മോട്ടോറുകള്‍ അഴിച്ചുവയ്‌ക്കേണ്ട സാഹചര്യമില്ല. പുഴയില്‍ നാലു മീറ്റര്‍ കൂടി ജലനിരപ്പ് ഉയര്‍ന്നാലേ പമ്പ് ഹൗസില്‍ വെള്ളം കയറൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT