വേനൽച്ചൂട് കടുക്കുന്നു, കേരളത്തിലെ തൊഴിൽ സമയത്തിൽ ഗൾഫ് മോഡൽ മാറ്റം; പുതിയ ക്രമം ഇങ്ങനെ 

സംസ്ഥാനത്ത് വേനല്‍ച്ചൂട് ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍സമയം പുനഃക്രമീകരിച്ചതായി ലേബര്‍ കമീഷണര്‍ 
വേനൽച്ചൂട് കടുക്കുന്നു, കേരളത്തിലെ തൊഴിൽ സമയത്തിൽ ഗൾഫ് മോഡൽ മാറ്റം; പുതിയ ക്രമം ഇങ്ങനെ 
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍സമയം പുനഃക്രമീകരിച്ചതായി ലേബര്‍ കമീഷണര്‍ സജന്‍ സി.വി അറിയിച്ചു. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരുടെ സമയം രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെയായിരിക്കും. ഉച്ചക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെ ഇവര്‍ക്ക് വിശ്രമസമയമായിരിക്കും.  

രാവിലെയും ഉച്ചക്കുശേഷവുമുള്ള ഷിഫ്റ്റുകള്‍ ഉച്ചക്ക് 12ന് അവസാനിക്കുന്ന തരത്തിലും വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന തരത്തിലും നിജപ്പെടുത്തുന്നതിന് ജില്ല ലേബര്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തി. സൂര്യാതാപത്തിന് സാധ്യതയില്ലാത്ത സ്ഥലങ്ങളിലാണ് ഉത്തരവ് ബാധകം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com