Kerala

'ഇതായിരുന്നില്ലല്ലോ കുറച്ചുനാള്‍ മുന്‍പുവരെ; ഇപ്പോള്‍ പൊലീസ് മേധാവിയില്‍ കുറ്റം കാണുന്നില്ലേ?'; ടിപി സെന്‍കുമാര്‍

പോലീസ് ഉദ്യോഗസ്ഥര്‍ ആണ് പല പാര്‍ട്ടി ഓഫീസുകളുടെയും മുഴുവന്‍ ചെലവും നല്‍കുന്നതെന്ന് സെന്‍കുമാര്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. പാര്‍ട്ടികളെ പ്രീണിപ്പിച്ചു പോസ്റ്റിംങ് വാങ്ങുന്ന പല ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ചു പൊലീസ് ഉദ്യോഗസ്ഥര്‍ ആണ് പല പാര്‍ട്ടി ഓഫീസുകളുടെയും മുഴുവന്‍ ചെലവും നല്‍കുന്നതെന്ന് സെന്‍കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇവരാണ് 'organised criminal gang ' ആയി എന്തു ക്രൂരകൃത്യവും ചെയ്തു ജനങ്ങളെ പിഴിയുന്നത്. അതിനു പറ്റിയ IPS കാരെ മുകളില്‍ വെയ്ക്കുന്നു. ഈ ദൂഷിത വലയമാണ് രാഷ്ട്രീയ സംരക്ഷണത്തില്‍ ,എല്ലാ തെറ്റുകളും ചെയ്യുന്നത്.യഥാ രാജാ തഥാ പ്രജായെന്ന് സെന്‍കുമാര്‍ പറയുന്നു

സെന്‍കുമാറിന്റെ പോസ്റ്റ്


പാര്‍ട്ടികളെ പ്രീണിപ്പിച്ചു പോസ്റ്റിംങ് വാങ്ങുന്ന പല ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ചു പൊലീസ് ഉദ്യോഗസ്ഥര്‍ ആണ് പല പാര്‍ട്ടി ഓഫീസുകളുടെയും മുഴുവന്‍ ചെലവും നല്‍കുന്നത്.

ഇവരാണ് 'organised criminal gang ' ആയി എന്തു ക്രൂരകൃത്യവും ചെയ്തു ജനങ്ങളെ പിഴിയുന്നത്. അതിനു പറ്റിയ IPS കാരെ മുകളില്‍ വെയ്ക്കുന്നു. ഈ ദൂഷിത വലയമാണ് രാഷ്ട്രീയ സംരക്ഷണത്തില്‍ ,എല്ലാ തെറ്റുകളും ചെയ്യുന്നത്.
യഥാ രാജാ തഥാ പ്രജാ.!

യാതൊരു തെളിവുമില്ലാതെ 
കള്ളക്കേസുകള്‍ എടുക്കാന്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കുന്ന ഐപിഎസുകാരാണ് ശരിയായ കുറ്റക്കാര്‍
എന്തേ ഇപ്പോള്‍ മാധ്യമങ്ങള്‍ പൊലീസ് മേധാവിയില്‍ കുറ്റം കാണുന്നില്ല ? ഇതായിരുന്നില്ലല്ലോ കുറച്ചു നാള്‍ മുന്‍പ് വരെ?
പരസ്പര സഹായ സംഘങ്ങള്‍...?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT