Kerala

ജസ്റ്റിസ് കര്‍ണന്‍ സ്ഥാനാര്‍ത്ഥി; പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും താന്‍ തന്നെ

35 മണ്ഡലങ്ങളില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് റിട്ട. ജസ്റ്റിസ് കര്‍ണന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സര്‍വീസിലിരിക്കെ വിവാദനായകനായ റിട്ട. ഹൈക്കോടതി ജഡ്ജി സിഎസ് കര്‍ണന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. കൊല്‍ക്കത്ത ഹൈക്കോടതികളില്‍ ന്യായാധിപനായിരുന്ന റിട്ട. ജസ്റ്റിസ് സിഎസ് കര്‍ണന്‍. ചെന്നൈ സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തില്‍ അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. അദ്ദേഹംതന്നെ രൂപവത്കരിച്ച ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടി (എ.സി.ഡി.പി) സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്.

കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ സിറ്റിങ് ജഡ്ജിയാണ് അദ്ദേഹം. 2017 ജൂണില്‍ വിരമിച്ചതിന് പിന്നാലെ അദ്ദേഹത്തിന് ആറുമാസം തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു. 35 മണ്ഡലങ്ങളില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് റിട്ട. ജസ്റ്റിസ് കര്‍ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും താന്‍ തന്നെ. എഐഎഡിഎം.കെയ്ക്കും ഡിഎംകെയും ഒരു നേതാവിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT