World

സിറിയയിലെ രാസായുധ പ്രയോഗം; പരസ്പരം പഴിചാരി റഷ്യയും യുഎസും

ഷ്യ പിന്തുണയുക്കുന്ന സിറിയന്‍ സേനയാണ് ആക്രമത്തിന് പിന്നിലെന്ന് അമേരിക്കയും ബ്രിട്ടനും ആരോപിക്കുമ്പോള്‍ അമേരിക്കന്‍-വിമത സേനയാണ് രാസായുധം പ്രയോഗിച്ചത് എന്നാണ് റഷ്യന്‍ വാദം

Author : സമകാലിക മലയാളം ഡെസ്ക്

ഇദ്‌ലിബ്: സിറിയിയലെ ഇദ്‌ലിബില്‍ നടന്ന രാസായുധ അക്രമത്തെ ചൊല്ലി റഷ്യയും അമേരിക്കയും നേര്‍ക്കുനേര്‍. റഷ്യ പിന്തുണയുക്കുന്ന സിറിയന്‍ സേനയാണ് ആക്രമത്തിന് പിന്നിലെന്ന് അമേരിക്കയും ബ്രിട്ടനും ആരോപിക്കുമ്പോള്‍ അമേരിക്കന്‍-വിമത സേനയാണ് രാസായുധം പ്രയോഗിച്ചത് എന്നാണ് റഷ്യന്‍ വാദം. കഴിഞ്ഞ ദിവസം നടന്ന രാസായുധ പ്രയോഗത്തില്‍ കുട്ടികളടക്കം എഴുപതിലേറെപേര്‍ മരിച്ചിരുന്നു. ഇദ്‌ലിബ് നിയന്ത്രിക്കുന്നത് വിമതാരണെന്ന കാര്യം അമേരിക്കയുടെ വാദത്തിന് ശക്തി പകരുന്നു. സിറിയന്‍ സര്‍ക്കാറിന്റെ ഹീനമായ പ്രവര്‍ത്തി എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് അക്രമത്തെ വിശേഷിപ്പിച്ചത്.

സിറിയിയലെ അക്രമങ്ങളെ കുറിച്ച് ബ്രസല്‍സില്‍ നടക്കുന്ന യോഗത്തിലും അക്രകമം ചര്‍ച്ചാ വിഷയമായി.വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്ര സഭയും യോഗം വിളിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!