World

സിറിയയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം 

ലബനന്‍ ഹിസ്ബുള്ള താവളത്തിന് നേരെയാണ് വ്യോമാക്രമണം നടത്തിയതതെന്ന് ഇസ്രയേല്‍ പറഞ്ഞതായി ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

സമകാലിക മലയാളം ഡെസ്ക്

ഡമാസ്‌കസ്: സിറിയയിലെ ഡമാസ്‌കസ് ഇന്‍ര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടിന്‌
സമീപം സ്‌ഫോടനം. ഇസ്രയേല്‍ സൈന്യമാണ് അക്രമത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന പുതിയ വിവരം. ലബനന്‍ ഹിസ്ബുള്ള താവളത്തിന് നേരെയാണ് വ്യോമാക്രമണം നടത്തിയതതെന്ന് ഇസ്രയേല്‍ പറഞ്ഞതായി ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരേയും സിറിയന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും ലഭിച്ചിട്ടില്ല. 

കഴിഞ്ഞ ജനുവരിയിലും ഇസ്രയേല്‍ സമാനരീതിയില്‍ സിറിയയില്‍ അക്രമം നടത്തിയിരുന്നു. 2015ലും 2008ലും ഇസ്രയേല്‍ അക്രമം നടത്തി. ഇറാന്റെ സഹായത്തോടെ ഹിസ്ബുള്ള നടത്തുന്ന ആയുധ കച്ചവടത്തെ തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. അക്രമത്തില്‍ എത്ര മരമണം സംഭവിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT