നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ/ പിടിഐ 
Sports

ഇന്ത്യ- പാക് സൂപ്പർ പോര്; 12മണിക്കൂര്‍ ഡ്രോണ്‍ നിരീക്ഷണം, വന്‍ സുരക്ഷ

സ്‌റ്റേഡിയവും അതിനോടുനുബന്ധിച്ചുള്ള അഞ്ച് കിലോമീറ്റര്‍ വരെ പരിധികളിലും ഡ്രോണ്‍ നിരീക്ഷണത്തിലായിരിക്കും

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പിലെ നിര്‍ണായക പോരാട്ടം നാളെ നടക്കാനിരിക്കെ അഹമ്മദാബാദില്‍ സുരക്ഷ ശക്തമാക്കി. നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ചിരവൈരികളുടെ ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടം. 

സ്‌റ്റേഡിയവും അതിനോടുനുബന്ധിച്ചുള്ള അഞ്ച് കിലോമീറ്റര്‍ വരെ പരിധികളിലും ഡ്രോണ്‍ നിരീക്ഷണത്തിലായിരിക്കും. 12 മണിക്കൂര്‍ തുടര്‍ച്ചയായി ഡ്രോണ്‍ നീരിക്ഷണമുണ്ടാകും.

ഇന്ത്യയും പാകിസ്ഥാനും രണ്ട് വീതം മത്സരങ്ങളില്‍ തുടര്‍ വിജയങ്ങള്‍ നേടിയാണ് മൂന്നാം പോരിനു ഇറങ്ങുന്നത്. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യ വിജയം പിടിച്ചത്. ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് ടീമുകളെ വീഴ്ത്തിയാണ് പാകിസ്ഥാന്‍ എത്തുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

SCROLL FOR NEXT