അഭിമാനമായി കീരവാണി സംഗീതം; ഗോള്‍ഡന്‍ ഗ്ലോബ് കാഴ്ചകള്‍ 

ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുമായി സംഗീത സംവിധായകന്‍ എംഎം കീരവാണി/ ചിത്രം; പിടിഐ
ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുമായി സംഗീത സംവിധായകന്‍ എംഎം കീരവാണി/ ചിത്രം; പിടിഐ
Updated on
ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ സംവിധായകന്‍ രാജമൗലിയും കീരവാണിയും. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനമാണ് പുരസ്‌കാരം നേടിയത്./ ചിത്രം; പിടിഐ
ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ സംവിധായകന്‍ രാജമൗലിയും കീരവാണിയും. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനമാണ് പുരസ്‌കാരം നേടിയത്./ ചിത്രം; പിടിഐ
മികച്ച സംവിധായനും മികച്ച ചിത്രത്തിനുമുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവുമായി സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ്. ദി ഫാബല്‍മാന്‍സ് എന്ന ചിത്രമാണ് ഇരട്ടനേട്ടം സ്വന്തമാക്കിയത്./ ചിത്രം; എഎഫ്പി
മികച്ച സംവിധായനും മികച്ച ചിത്രത്തിനുമുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവുമായി സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ്. ദി ഫാബല്‍മാന്‍സ് എന്ന ചിത്രമാണ് ഇരട്ടനേട്ടം സ്വന്തമാക്കിയത്./ ചിത്രം; എഎഫ്പി
മികച്ച നടിക്കുള്ള പുരസ്‌കാരവുമായി മലേഷ്യന്‍ നടി മിഷേല്‍ യാഹ്. എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സിലൂടെയാണ് പുരസ്‌കാരനേട്ടം/ ചിത്രം; എഫ്പി
മികച്ച നടിക്കുള്ള പുരസ്‌കാരവുമായി മലേഷ്യന്‍ നടി മിഷേല്‍ യാഹ്. എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സിലൂടെയാണ് പുരസ്‌കാരനേട്ടം/ ചിത്രം; എഫ്പി
മികച്ച നടനുള്ള പരസ്‌കാരം നേടിയ നടന്‍ ഓസ്റ്റിന്‍ ബട്‌ലെര്‍ പുരസ്‌കാരവുമായി. എല്‍വിസ് എന്ന ചിത്രത്തിലൂടെയാണ് പുരസ്‌കാരം./ ചിത്രം; എഎഫ്പി
മികച്ച നടനുള്ള പരസ്‌കാരം നേടിയ നടന്‍ ഓസ്റ്റിന്‍ ബട്‌ലെര്‍ പുരസ്‌കാരവുമായി. എല്‍വിസ് എന്ന ചിത്രത്തിലൂടെയാണ് പുരസ്‌കാരം./ ചിത്രം; എഎഫ്പി
മികച്ച സഹനടിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുമായി നടി ജൂലിയ ഗര്‍നെര്‍. ടെലിവിഷന്‍ സീരീയായ ഒസാര്‍കിലെ അഭിനയത്തിനാണ് പുരസ്‌കാരം/ ചിത്രം; എഎഫ്പി
മികച്ച സഹനടിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുമായി നടി ജൂലിയ ഗര്‍നെര്‍. ടെലിവിഷന്‍ സീരീയായ ഒസാര്‍കിലെ അഭിനയത്തിനാണ് പുരസ്‌കാരം/ ചിത്രം; എഎഫ്പി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com