IHRD Dhanuvachapuram Invites Applications  Special arrangement
Career

ഐ എച്ച് ആർ ഡിയുടെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കേരളാ പി.എസ്.സി അംഗീകാരമുള്ള ഈ കോഴ്സുകൾക്ക് മികച്ച തൊഴിൽ സാധ്യതകളുണ്ട്. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരം എസ്.സി / എസ്.ടി / ഒ.ഇ.സി വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം ജില്ലയിലെ ധനുവച്ചപുരം ഐഎച്ച്ആർഡി കോളജിൽ വിവിധ തൊഴിൽസാധ്യതകളുള്ള കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പി.ജി.ഡി.സി.എ – 1 വർഷം, യോഗ്യത: ഡിഗ്രി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ – 6 മാസം), ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.ടി.ഒ.എ – 1 വർഷം) എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്.

ഇതുകൂടാതെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് (സി.സി.എൽ.ഐ.എസ് – 6 മാസം, യോഗ്യത: എസ്.എസ്.എൽ.സി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (ഡി.സി.എഫ്.എ – 6 മാസം, യോഗ്യത: എസ്.എസ്.എൽ.സി), ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് (ഡി.എൽ.എസ്.എം – 6 മാസം, യോഗ്യത: പ്ലസ് ടു) എന്നീ കോഴ്സുകളിലേക്കും പ്രവേശനം ലഭ്യമാണ്.

കേരളാ പി.എസ്.സി അംഗീകാരമുള്ള ഈ കോഴ്സുകൾക്ക് മികച്ച തൊഴിൽ സാധ്യതകളുണ്ട്. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരം എസ്.സി / എസ്.ടി / ഒ.ഇ.സി വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2234374, 9947986443.

Education news: IHRD College Dhanuvachapuram Invites Applications for Job-Oriented Courses.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരള' അല്ല ഇനി 'കേരളം'; ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

രാവിലെ എഴുന്നേൽക്കുമ്പോൾ കാലുകൾക്ക് വേദനയുണ്ടോ?

പറവൂരിലെ കോൺഗ്രസ് മുൻ നഗരസഭാ ചെയർപേഴ്‌സൺ ബിജെപിയിൽ; 'സീറ്റ് ലഭിച്ചാൽ സതീശനെതിരെ മത്സരിക്കും'

'തന്ത വൈബ് എന്നൊക്കെ വിളിക്കുമെങ്കിലും അതൊരു അലങ്കാരമായി കാണരുത്; കോളജൊക്കെ ഇന്ന് പണ്ടത്തേക്കാൾ സൂപ്പറാ'

'വസ്ത്രം മാറി കിടന്നത് ഫോക്കസ് ചെയ്ത് വിഡിയോ എടുത്തു, വാക്കുകള്‍ ലൈംഗിക ചുവയുള്ളതാക്കി; ജീവിക്കാന്‍ തന്നെ പേടി'; വേദനയോടെ ആരതി കൃഷ്ണ

SCROLL FOR NEXT