ജീപ്പ് അപകടത്തില്‍ ഒളിംപ്യന്‍ ബീന മോളുടെ സഹോദരിയടക്കം മൂന്ന് മരണം 
Kerala

ജീപ്പ് അപകടത്തില്‍ ഒളിംപ്യന്‍ ബീന മോളുടെ സഹോദരിയടക്കം മൂന്ന് മരണം, മാര്‍പ്പാപ്പ അപകട നില തരണം ചെയ്തിട്ടില്ല; ഇന്നത്തെ അഞ്ചു പ്രധാന വാര്‍ത്തകള്‍

പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി.

Author : സമകാലിക മലയാളം ഡെസ്ക്

 പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി. ചികിത്സയിലായിരുന്ന എബ്രഹാമാണ്(50) മരിച്ചത്. ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ പന്നിയാര്‍കുട്ടി ഇടയോടിയില്‍ ബോസ്, ഭാര്യ റീന എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. ഇതടക്കം അഞ്ചുവാര്‍ത്തകള്‍ ചുവടെ:

ഇടുക്കിയില്‍ ജീപ്പ് മറിഞ്ഞ് അപകടം; ഒളിംപ്യന്‍ ബീന മോളുടെ സഹോദരിയടക്കം മൂന്ന് മരണം

ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ പന്നിയാര്‍കുട്ടി ഇടയോടിയില്‍ ബോസ്, ഭാര്യ റീന എന്നിവരാണ് മരിച്ചത്.

'ജെപിഎസ്സി റാങ്ക് ലിസ്റ്റ് വിവാദത്തില്‍ അസ്വസ്ഥ', കേരള പൊലീസ് ഝാര്‍ഖണ്ഡിലേക്ക്; ജിഎസ്ടി അഡീ.കമ്മിഷണറുടെയും കുടുംബത്തിന്റെ മരണത്തില്‍ അന്വേഷണം

കാക്കനാട് കൂട്ട ആത്മഹത്യ നടന്ന വീട്ടിൽ എത്തിയ നാട്ടുകാർ

ഭഗവത് ഗീതയില്‍ കൈവെച്ച് സത്യപ്രതിജ്ഞ, കാഷ് പട്ടേല്‍ എഫ്ബിഐ ഡയറക്ടറായി ചുമതലയേറ്റു

കാഷ് പട്ടേൽ

മാര്‍പ്പാപ്പ അപകട നില തരണം ചെയ്തിട്ടില്ല, ആരോഗ്യനില വിശദമാക്കി ഡോക്ടര്‍മാര്‍

ഫ്രാന്‍സിസ് മാര്‍പ്പാപ്പ

എ വി റസലിന്റെ സംസ്‌കാരം നാളെ; പൊതുദര്‍ശനം ഇന്ന് ഉച്ചയ്ക്ക് ജില്ലാ കമ്മിറ്റി ഓഫീസില്‍

എവി റസല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT