ഫിറോസ് കുന്നംപറമ്പില്‍/ഫയല്‍ ചിത്രം 
Kerala

ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പില്‍ സ്ഥാനാര്‍ഥിയായേക്കും

മന്ത്രി കെടി ജലീലിനെതിരെ തവന്നൂരില്‍ ഫിറോസ് കുന്നംപറമ്പില്‍സ്ഥാനാര്‍ഥിയായേക്കും

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മന്ത്രി കെടി ജലീലിനെതിരെ തവന്നൂരില്‍ ഫിറോസ് കുന്നംപറമ്പില്‍
സ്ഥാനാര്‍ഥിയായേക്കും. സ്ഥാനാര്‍ഥിയാകാന്‍ കോണ്‍ഗ്രസിനായി മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടതായി ഫിറോസ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടികയില്‍ ഫിറോസ് കുന്നുംപറമ്പില്‍ ഇടംപിടിച്ചിരുന്നു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സ്‌ക്രീനിങ്ങ് കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം ഫിറോസിനെ ഫോണില്‍ വിളിച്ചു.

കൈപ്പത്തി ചിഹ്നത്തില്‍ തന്നെ ഫിറോസിനെ കളത്തിലിറക്കാനാണ് തീരുമാനം. മുസ്‌ലിംലീഗിന്റെ കൂടി താത്പര്യം പരിഗണിച്ചാണ് ഫിറോസ് സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളിയും കെപിസിസി സെക്രട്ടറി കെപി നൗഷാദലിയും മണ്ഡലത്തിലെ സാധ്യതാ പട്ടികയിലുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 17,000ത്തോളം വോ്ട്ടിനാണ് സിപിഎം സ്വതന്ത്രനായി മത്സരിച്ച കെടി  ജലീല്‍ വിജയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'റഷ്യ-യുക്രൈന്‍ യുദ്ധം ഉടന്‍ അവസാനിക്കും'; സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച, പുടിനെ ഫോണില്‍ വിളിച്ച് ട്രംപ്

മാലിന്യ കൂമ്പാരത്തിലെ ബാ​ഗിൽ യുവതിയുടെ മൃതദേഹം; കൈകാലുകൾ കെട്ടി, മുഖം കത്തിക്കരിഞ്ഞ നിലയിൽ

ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ വിറ്റു, ഇടപാടിന് ആദ്യം സമീപിച്ചത് തന്നെ; വിദേശ വ്യവസായിയുടെ മൊഴി

5 പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

സിദ്ധരാമയ്യ വിളിച്ച ഉന്നതതലയോ​ഗം ഇന്ന്; യെലഹങ്കയിലെ കുടിയേറ്റക്കാരെ പുനഃരധിവസിപ്പിക്കാന്‍ തീരുമാനം

SCROLL FOR NEXT