Kerala

കടങ്ങള്‍ വീട്ടാനായി സഭാ നിയമങ്ങള്‍ പാലിച്ചാണ് ഭൂമി വിറ്റതെന്ന് കര്‍ദ്ദിനാള്‍

ഭൂമി ഇടപാട് നടത്തിയത്  കാനോനിക സമിതികളോട് ആലോചിച്ചാണ്. നിയമങ്ങള്‍ പാലിച്ച് സഭയുടെ വസ്തുവകകള്‍ വില്‍ക്കാന്‍ കര്‍ദ്ദിനാളിന് അധികാരമുണ്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം - അങ്കമാലി രൂപതാ ഭൂമി ഇടപാടില്‍ വിശദീകരണവുമായി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. സഭയുടെ കടങ്ങള്‍ വീട്ടുന്നതിനായാണ് വസ്തുവകകള്‍ വി്റ്റത്. എല്ലാ നിയമങ്ങളും പാലിച്ചാണ് ഇടപാട് നടത്തിയെതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു

സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന കാര്യം ഭാഗികമായി ശരിയാണ്. അതോടൊപ്പം ഭൂമിയുടെ മുഴുവന്‍ വിലയും സഭയുട അക്കൗണ്ടില്‍ എത്തിക്കുന്നതിലും വീഴ്ച സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും ആലഞ്ചേരി പറഞ്ഞു

ഭൂമി ഇടപാട് നടത്തിയത്  കാനോനിക സമിതികളോട് ആലോചിച്ചാണ്. നിയമങ്ങള്‍ പാലിച്ച് സഭയുടെ വസ്തുവകകള്‍ വില്‍ക്കാന്‍ കര്‍ദ്ദിനാളിന് അധികാരമുണ്ട്. ഹൈ്‌ക്കോടതിയുടെ വിധി പകര്‍പ്പ് കിട്ടിയ ശേഷം നിയമനടപടികള്‍ ആലോചിക്കുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അതിമനോഹരം ഈ ഭൂമി'; ആര്‍ട്ടെമിസ് 2 നിന്നുള്ള ആദ്യ ചിത്രങ്ങളുമായി നാസ

മുന്‍നിരയുടെ 'അങ്കക്കലി'! തുടരെ രണ്ടാം പോരും ജയിച്ച് പഞ്ചാബ്; സ്വന്തം തട്ടകത്തിലും ചെന്നൈ തോറ്റു

ലോകകപ്പ് മോഹങ്ങൾ പൊലിഞ്ഞു; ഗന്നാരോ ഗട്ടുസോയും ഇറ്റാലിയന്‍ ടീമിന്റെ പടിയിറങ്ങി

'ആര് എതിര് വന്നാലും കാര്യമില്ല, ഒരു ചുക്കും സംഭവിക്കില്ല', പയ്യന്നൂര്‍ രക്തസാക്ഷികളുടെ നാടെന്ന് മുഖ്യമന്ത്രി

ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം; വീടുകളിൽ നിന്നു ആളുകൾ ഇറങ്ങിയോടി

SCROLL FOR NEXT