Kerala

കുരിശു മാറ്റിയ ദൃശ്യം അരോചകമെന്ന് എന്‍എസ് മാധവന്‍, തിരിച്ചുപിടിച്ച സ്വത്ത് സംരക്ഷിക്കാനാവാത്തത് അക്ഷന്തവ്യമായ വീഴ്ച

സമകാലിക മലയാളം ഡെസ്ക്

മൂന്നാറില്‍ കയ്യേറ്റഭൂമിയിലെ കുരിശ് മാറ്റിയത് നിയമം അനുസരിച്ചു തന്നെയാണെങ്കിലും അതിന്റെ ദൃശ്യം അരോചകമായിരുന്നെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. വടക്കെ ഇന്ത്യയില്‍ മിക്കവാറും ഹനുമാന്‍വിഗ്രഹങ്ങളാണു കൈയ്യേറ്റത്തിനു ഉപയോഗിക്കുക. അവ മാറ്റാന്‍ പൂജാരികളെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. അത്തരത്തില്‍ ഒരു തന്ത്രവുമില്ലാതെ എടുത്ത നടപടി നിയമപരമായി ശരി വയ്ക്കാം. എന്നാല്‍ രാത്രിക്കു രാത്രി കുരിശ് തിരിച്ചുവന്നത് അധികാരികള്‍ അഡ്രിലാനിന്റെ മേല്‍ പ്രസിദ്ധിക്കുവേണ്ടി നടത്തിയ നടപടിയാക്കുന്നുവെന്ന് എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

തിരിച്ചുപിടിച്ച സ്വത്ത് കാവല്‍ നിര്‍ത്തി സൂക്ഷിക്കാത്തത് വേള്‍ഡ്‌ സിവില്‍ സര്‍വീസ് ഡേയില്‍ സംഭവിക്കരുതാത്ത ഗുരുതരവും അക്ഷന്ത്യവുമായ വീഴ്ചയാണെന്നും മാധവന്‍ പറഞ്ഞു.

എന്‍എസ് മാധവന്റെ ട്വീറ്റ്: 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

'ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും?'

ചൂടുകാലത്ത് എസി നല്ലതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

എണ്ണവില 110 ഡോളര്‍ കടന്നു, കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1700 പോയിന്റ് ഇടിഞ്ഞു; പൊള്ളി ബാങ്ക് ഓഹരികള്‍

അവൻ ഇനി ഒറ്റയ്ക്കല്ല, പഞ്ചിന് ​'ഗേൾ ഫ്രണ്ട്' ആയി; മോമോ ചാനൊപ്പം കളിക്കുന്ന ദൃശ്യങ്ങൾ വൈറൽ

SCROLL FOR NEXT