Kerala

കുരിശു മാറ്റിയ ദൃശ്യം അരോചകമെന്ന് എന്‍എസ് മാധവന്‍, തിരിച്ചുപിടിച്ച സ്വത്ത് സംരക്ഷിക്കാനാവാത്തത് അക്ഷന്തവ്യമായ വീഴ്ച

സമകാലിക മലയാളം ഡെസ്ക്

മൂന്നാറില്‍ കയ്യേറ്റഭൂമിയിലെ കുരിശ് മാറ്റിയത് നിയമം അനുസരിച്ചു തന്നെയാണെങ്കിലും അതിന്റെ ദൃശ്യം അരോചകമായിരുന്നെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. വടക്കെ ഇന്ത്യയില്‍ മിക്കവാറും ഹനുമാന്‍വിഗ്രഹങ്ങളാണു കൈയ്യേറ്റത്തിനു ഉപയോഗിക്കുക. അവ മാറ്റാന്‍ പൂജാരികളെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. അത്തരത്തില്‍ ഒരു തന്ത്രവുമില്ലാതെ എടുത്ത നടപടി നിയമപരമായി ശരി വയ്ക്കാം. എന്നാല്‍ രാത്രിക്കു രാത്രി കുരിശ് തിരിച്ചുവന്നത് അധികാരികള്‍ അഡ്രിലാനിന്റെ മേല്‍ പ്രസിദ്ധിക്കുവേണ്ടി നടത്തിയ നടപടിയാക്കുന്നുവെന്ന് എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

തിരിച്ചുപിടിച്ച സ്വത്ത് കാവല്‍ നിര്‍ത്തി സൂക്ഷിക്കാത്തത് വേള്‍ഡ്‌ സിവില്‍ സര്‍വീസ് ഡേയില്‍ സംഭവിക്കരുതാത്ത ഗുരുതരവും അക്ഷന്ത്യവുമായ വീഴ്ചയാണെന്നും മാധവന്‍ പറഞ്ഞു.

എന്‍എസ് മാധവന്റെ ട്വീറ്റ്: 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT