ഫയല്‍ ചിത്രം 
Kerala

സംസ്ഥാനത്ത് പുതുതായി അനുവദിച്ച അഞ്ച് സര്‍ക്കാര്‍ ഐടിഐകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം

സംസ്ഥാനത്ത് പുതുതായി അനുവദിച്ച അഞ്ച് സര്‍ക്കാര്‍ ഐടിഐകളിലേക്ക് വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി അനുവദിച്ച അഞ്ച് സര്‍ക്കാര്‍ ഐടിഐകളിലേക്ക് വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് (എസ് സി വി റ്റി)യുടെ പാഠ്യപദ്ധതി അനുസരിച്ചാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

പുതിയ ഐടിഐകളും അവിടേക്കുള്ള പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍, ഫോണ്‍ നമ്പര്‍ എന്നിവ ക്രമത്തില്‍:

ഗവ. ഐടിഐ പോരുവഴി,കൊല്ലം (ഐടിഐ ചന്ദനത്തോപ്പ്,  ഐടിഐ തേവലക്കര, പോരുവഴി ഗ്രാമപഞ്ചായത്ത് ഓഫീസ്-9446592202) ഗവ. ഐടിഐ കുളത്തുപ്പുഴ, കൊല്ലം (ആര്‍ പി എല്‍ എസ്‌റ്റേറ്റ് ഓഫീസ്,  ഐ.ടി.ഐ ഇളമാട്-0474  2671715).

ഗവ.ഐടിഐ ഏലപ്പാറ, ഇടുക്കി (ഐടിഐ കട്ടപ്പന, ഏലപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ്,  കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫീസ്, 04868272216) 
ഗവ.ഐടിഐ കരുണാപുരം, ഇടുക്കി (ഐടിഐ കട്ടപ്പന, ഏലപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ്, കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫീസ്, 04868272216)
ഗവ.ഐടിഐ വാഴക്കാട്, മലപ്പുറം (വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസ്, ഐടിഐ അരീക്കോട്, വാഴക്കാട് ദാറുല്‍ ഉലും കോംപ്ലക്‌സ്, ഗവ.ഐടിഐ വാഴക്കാട് താത്കാാലിക കെട്ടിടം) 04832850238, 8547329954.

പൂരിപ്പിച്ച അപേക്ഷ  ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി അഞ്ച്. ഐടിഐകളിലെ ട്രേഡ്, യൂണിറ്റ്, വിദ്യാഭ്യാസയോഗ്യത എന്നിവയടങ്ങിയ പ്രോസ്‌പെക്ടസ്, അപേക്ഷാഫാറം  എന്നിവ  https://det.kerala.gov.in ല്‍ ലഭിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT