World

മ്യാന്‍മറില്‍ സൈന്യത്തിനെതിരെ പോരാടിയിരുന്ന റോഹിങ്ക്യന്‍ വിമതര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

റോഹിങ്ക്യകള്‍ക്ക് നേരെ മ്യാന്‍മര്‍ സൈന്യം നടത്തിവരുന്ന വംശഹത്യ അവസാനിപ്പിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

യാംഗോന്‍: മ്യാന്‍മര്‍ സൈന്യത്തിന്റെ വംശീയ അതിക്രമത്തിനെതിരെ ആയുധ
മെടുത്ത് പോരാടിയ റോഹ്യങ്കന്‍ വിമതര്‍ ഒരു മാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.രാഖൈനിലാണ് ഇവര്‍ സൈന്യത്തിനെതിരെ പോരാടിയിരുന്നത്. 

ഞായറാഴ്ച മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാവുമെന്ന് അര്‍കന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി (എ.ആര്‍.എസ.എ) അറിയിച്ചു. 
റോഹിങ്ക്യകള്‍ക്കുനേരെ ലോകവ്യാപകമായി ഉയരുന്ന സഹായഹസ്തങ്ങള്‍ എ.ആര്‍.എസ്.എ സ്വാഗതം ചെയ്തു.

റോഹിങ്ക്യകള്‍ക്ക് നേരെ മ്യാന്‍മര്‍ സൈന്യം നടത്തിവരുന്ന വംശഹത്യ അവസാനിപ്പിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു. എ.ആര്‍.എസ്.എ പ്രവര്‍ത്തകര്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്നാരോപിച്ച് ഇക്കഴിഞ്ഞ ആഗസ്റ്റ് 25നാണ് രാഖൈനില്‍ വീണ്ടും കലാപം തുടങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'മ്യൂസിക്കല്‍ ചെയര്‍ അവസാനിപ്പിക്കൂ..' സഞ്ജുവിനെ എന്തിന് മൂന്നാമതിറക്കി? ബാറ്റിങ് ഓര്‍ഡര്‍ മാറ്റത്തിനെതിരെ മുന്‍ താരം

കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

മലയാളികള്‍ നൂതനാശയങ്ങള്‍ക്കു പേരു കേട്ട ജനത, സാംസ്കാരിക ഭൂമികയിലെ ശോഭ; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും അമിത് ഷായും

'പ്രണവ് തൂക്കിയെന്നാ എല്ലാവരും പറയുന്നേ, പടം എങ്ങനെ'; ശബ്ദം താഴ്ത്തി, ഒറ്റവാക്കില്‍ പ്രണവിന്റെ മറുപടി

SCROLL FOR NEXT