ബ്രോക്കർമാരിൽ നിന്ന് അനുകൂല പ്രതികരണം ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട് പിടിഐ/ ഫയൽ
Business

ഓഹരി വ്യാപാര സമയം അഞ്ചുമണി വരെ നീട്ടൽ; നിർദേശം സെബി നിരസിച്ചു

അവധി വ്യാപാരത്തിന്റെ സമയം ദീർഘിപ്പിക്കണമെന്ന നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് നിർദേശം ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബി നിരസിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അവധി വ്യാപാരത്തിന്റെ സമയം ദീർഘിപ്പിക്കണമെന്ന നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് നിർദേശം ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബി നിരസിച്ചു. ഇക്വിറ്റി ഡെറിവേറ്റീവ് വിഭാഗത്തിലെ വ്യാപാരസമയം ഘട്ടം ഘട്ടമായി നീട്ടണമെന്നാണ് എൻ‌എസ്ഇ സെബിയോട് ആവശ്യപ്പെട്ടത്.

ബ്രോക്കർമാരിൽ നിന്ന് അനുകൂല പ്രതികരണം ലഭിച്ചില്ലെന്നാണ് ഇതിന് കാരണമായി സെബി ചൂണ്ടിക്കാണിച്ചത്. രാവിലെ 9.15 മുതൽ 3.30 വരെയുള്ള പതിവ് വ്യാപാരം അവസാനിപ്പിച്ചതിനുശേഷം ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്ഷൻസിൽ വ്യാപാരം ചെയ്യുന്നതിന് ആദ്യ ഘട്ടത്തിൽ വൈകീട്ട് 6 മുതൽ രാത്രി 9 വരെയും രണ്ടാം ഘട്ടത്തിൽ രാത്രി 11.30 വരെയും മൂന്നാം ഘട്ടത്തിൽ സ്റ്റോക്ക് എക്സ്‍ചേഞ്ചുകളിൽ വൈകീട്ട് അഞ്ചുവരെയും സമയം ദീർഘിപ്പിക്കണമെന്ന ആവശ്യമാണ് എൻഎസ്ഇ മുന്നോട്ടുവെച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാൽ നിർദേശത്തിന്മേൽ ബ്രോക്കർമാരുമായി സമവായത്തിൽ എത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ആവശ്യം നിരസിച്ചത്. ഇത് അധിക ചെലവിനും സാങ്കേതികവിദ്യയുടെ ആവശ്യകതയ്ക്കും കാരണമാകുമെന്നാണ് ബ്രോക്കർമാർ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'