1963ൽ സോവിയറ്റ് യൂണിയനിൽ നിന്ന് എത്തിയ ഈ സൂപ്പർ സോണിക് ഫൈറ്റർ എയർക്രാഫ്റ്റ്, 1971ലെ പാക് യുദ്ധം ഉൾപ്പെടെ പല നിർണായക സാഹചര്യങ്ങളിലും രാജ്യത്തിന് സുരക്ഷയൊരുക്കി.  എക്സ്
ചിത്രജാലം

ആകാശത്തെ ലെജൻഡിന് ഇനി വിശ്രമം...

നീണ്ട ആറ് പതിറ്റാണ്ടോളം ഇന്ത്യന്‍ വ്യോമ സേനയുടെ കരുത്തായി മാറിയ മിഗ് 21 യുദ്ധവിമാനങ്ങൾ വിരമിച്ചു.

അപകടങ്ങൾ പതിവായതോടെ 'പറക്കും ശവപ്പെട്ടി' എന്ന് കുപ്രസിദ്ധി നേടിയെങ്കിലും, ഇന്ത്യൻ വ്യോമസേനയുടെ ധീരതയുടെ പ്രതീകമായി മിഗ് 21 ചരിത്രത്തിൽ ഇടം നേടുന്നു.
ചണ്ഡീഗഡില്‍ നടക്കുന്ന ചടങ്ങുകളോടെയാണ് മിഗ് 21 പുതുതലമുറയ്ക്ക് വഴിമാറുന്നത്.
ഇന്ന് നടക്കുന്ന ഫ്ലൈപാസ്റ്റ് ചടങ്ങില്‍ പാന്തേഴ്‌സ് എന്നറിയപ്പെടുന്ന 23 സ്‌ക്വാര്‍ഡണില്‍ ഉള്‍പ്പെട്ട ആറ് മിഗ് 21 വിമാനങ്ങള്‍ പങ്കെടുക്കും.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചടങ്ങിൽ മുഖ്യ അതിഥിയായെത്തി.
1971-ലെ ഇന്ത്യ പാക് യുദ്ധത്തില്‍ നിര്‍ണായക പങ്കായിരുന്നു മിഗ് 21 വിമാനങ്ങള്‍ വഹിച്ചത്.
ചണ്ഡീഗഡില്‍ നടക്കുന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പങ്കെടുക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

SCROLL FOR NEXT