1963ൽ സോവിയറ്റ് യൂണിയനിൽ നിന്ന് എത്തിയ ഈ സൂപ്പർ സോണിക് ഫൈറ്റർ എയർക്രാഫ്റ്റ്, 1971ലെ പാക് യുദ്ധം ഉൾപ്പെടെ പല നിർണായക സാഹചര്യങ്ങളിലും രാജ്യത്തിന് സുരക്ഷയൊരുക്കി.  എക്സ്
ചിത്രജാലം

ആകാശത്തെ ലെജൻഡിന് ഇനി വിശ്രമം...

നീണ്ട ആറ് പതിറ്റാണ്ടോളം ഇന്ത്യന്‍ വ്യോമ സേനയുടെ കരുത്തായി മാറിയ മിഗ് 21 യുദ്ധവിമാനങ്ങൾ വിരമിച്ചു.

അപകടങ്ങൾ പതിവായതോടെ 'പറക്കും ശവപ്പെട്ടി' എന്ന് കുപ്രസിദ്ധി നേടിയെങ്കിലും, ഇന്ത്യൻ വ്യോമസേനയുടെ ധീരതയുടെ പ്രതീകമായി മിഗ് 21 ചരിത്രത്തിൽ ഇടം നേടുന്നു.
ചണ്ഡീഗഡില്‍ നടക്കുന്ന ചടങ്ങുകളോടെയാണ് മിഗ് 21 പുതുതലമുറയ്ക്ക് വഴിമാറുന്നത്.
ഇന്ന് നടക്കുന്ന ഫ്ലൈപാസ്റ്റ് ചടങ്ങില്‍ പാന്തേഴ്‌സ് എന്നറിയപ്പെടുന്ന 23 സ്‌ക്വാര്‍ഡണില്‍ ഉള്‍പ്പെട്ട ആറ് മിഗ് 21 വിമാനങ്ങള്‍ പങ്കെടുക്കും.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചടങ്ങിൽ മുഖ്യ അതിഥിയായെത്തി.
1971-ലെ ഇന്ത്യ പാക് യുദ്ധത്തില്‍ നിര്‍ണായക പങ്കായിരുന്നു മിഗ് 21 വിമാനങ്ങള്‍ വഹിച്ചത്.
ചണ്ഡീഗഡില്‍ നടക്കുന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പങ്കെടുക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗൂഢാലോചന തെളിയിക്കാനായില്ല, ദിലീപിനെ വെറുതെ വിട്ടു; നടിയെ ആക്രമിച്ച കേസില്‍ ആറു പ്രതികൾ കുറ്റക്കാർ

'മഞ്ജു ഗൂഢാലോചന എന്ന് പറഞ്ഞപ്പോള്‍ എനിക്കെതിരെ ഗൂഢാലോചന തുടങ്ങി, പൊലീസ് ഉദ്യോഗസ്ഥ ഒപ്പം ചേര്‍ന്നു; ശ്രമിച്ചത് പ്രതിച്ഛായയും കരിയറും നശിപ്പിക്കാന്‍'

നടിക്ക് പൂര്‍ണ നീതി ലഭിച്ചില്ല, വിധിക്കെതിരെ അപ്പീല്‍ നല്‍കും: സര്‍ക്കാര്‍

ദിലീപ് മാത്രം എങ്ങനെ ശത്രുവാകും?, നടന്നത് ഗൂഢാലോചന, സീനിയര്‍ ഉദ്യോഗസ്ഥയക്കും പങ്ക്: ബി രാമന്‍ പിള്ള

'വന്ദേമാതരത്തിന്റെ നൂറാം വാര്‍ഷികത്തില്‍ രാജ്യം അടിയന്തരാവസ്ഥയില്‍, നമ്മള്‍ ആ മഹത്വം പുനസ്ഥാപിക്കുന്നു'; ലോക്‌സഭയില്‍ ചര്‍ച്ച

SCROLL FOR NEXT