പ്രതീകാത്മക ചിത്രം 
India

തട്ടിപ്പുകാര്‍ എന്നു പ്രഖ്യാപിക്കും മുമ്പ് വായ്പയെടുത്തവരെ കേള്‍ക്കണം; ഏകപക്ഷീയ നടപടി അരുതെന്നു സുപ്രിം കോടതി

വായ്പയെടുത്തവരുടെ ഭാഗം കൂടി പറയാന്‍ അവസരം നല്‍കിയിട്ടേ ധനകാര്യ സ്ഥാപനം നടപടിയിലേക്കു കടക്കാവൂ എന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വായ്പയെടുത്തു വീഴ്ച വരുത്തിയവരെ തട്ടിപ്പുകാര്‍ എന്നു പ്രഖ്യാപിക്കുംമുമ്പ് അവരുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് സുപ്രീം കോടതി. വായ്പയെടുത്തവരുടെ ഭാഗം കൂടി പറയാന്‍ അവസരം നല്‍കിയിട്ടേ ധനകാര്യ സ്ഥാപനം നടപടിയിലേക്കു കടക്കാവൂ എന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

തെലങ്കാന ഹൈക്കോടതി വിധിക്കെതിരെ എസ്ബിഐ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. നേരത്തെ വിരുദ്ധ ഉത്തരവ് പുറപ്പെടുവിചച് ഗുജറാത്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി അസാധുവാക്കി.

വായ്പാ അക്കൗണ്ട് വ്യാജം എന്നു പ്രഖാപിക്കും മുമ്പ് വായ്പയെടുത്തവരുടെ ഭാഗം കേള്‍ക്കണം. വ്യാജം എന്നു പ്രഖ്യാപിച്ചാല്‍ അവര്‍ക്കു മറ്റു സ്ഥാപനങ്ങളുമായി സാമ്പത്തിക ഇടപാടു നടത്താനാവാത്ത സാഹചര്യമുണ്ടാവും. ഇത് അവരെ കരിമ്പട്ടികയില്‍ എത്തിക്കും. ക്രെഡിറ്റ് സ്‌കോറിനേയും ബാധിക്കു- കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT