പ്രതീകാത്മക ചിത്രം 
India

തട്ടിപ്പുകാര്‍ എന്നു പ്രഖ്യാപിക്കും മുമ്പ് വായ്പയെടുത്തവരെ കേള്‍ക്കണം; ഏകപക്ഷീയ നടപടി അരുതെന്നു സുപ്രിം കോടതി

വായ്പയെടുത്തവരുടെ ഭാഗം കൂടി പറയാന്‍ അവസരം നല്‍കിയിട്ടേ ധനകാര്യ സ്ഥാപനം നടപടിയിലേക്കു കടക്കാവൂ എന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വായ്പയെടുത്തു വീഴ്ച വരുത്തിയവരെ തട്ടിപ്പുകാര്‍ എന്നു പ്രഖ്യാപിക്കുംമുമ്പ് അവരുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് സുപ്രീം കോടതി. വായ്പയെടുത്തവരുടെ ഭാഗം കൂടി പറയാന്‍ അവസരം നല്‍കിയിട്ടേ ധനകാര്യ സ്ഥാപനം നടപടിയിലേക്കു കടക്കാവൂ എന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

തെലങ്കാന ഹൈക്കോടതി വിധിക്കെതിരെ എസ്ബിഐ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. നേരത്തെ വിരുദ്ധ ഉത്തരവ് പുറപ്പെടുവിചച് ഗുജറാത്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി അസാധുവാക്കി.

വായ്പാ അക്കൗണ്ട് വ്യാജം എന്നു പ്രഖാപിക്കും മുമ്പ് വായ്പയെടുത്തവരുടെ ഭാഗം കേള്‍ക്കണം. വ്യാജം എന്നു പ്രഖ്യാപിച്ചാല്‍ അവര്‍ക്കു മറ്റു സ്ഥാപനങ്ങളുമായി സാമ്പത്തിക ഇടപാടു നടത്താനാവാത്ത സാഹചര്യമുണ്ടാവും. ഇത് അവരെ കരിമ്പട്ടികയില്‍ എത്തിക്കും. ക്രെഡിറ്റ് സ്‌കോറിനേയും ബാധിക്കു- കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT