അതിരപ്പിള്ളിയിലെ കുടില്‍ കാട്ടാനകള്‍ തകര്‍ത്ത നിലയില്‍ 
Kerala

അതിരപ്പിള്ളിയിലെ പ്രളയത്തിലും തകരാത്ത കുടില്‍ കാട്ടാനകള്‍ തകര്‍ത്തു

ഏറെ ഉയത്തില്‍ നില്‍ക്കുന്ന കുടില്‍ പാറയുടെ താഴെ തിന്നാണ് ആനകള്‍ ആക്രമിച്ചത്

സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി: പ്രളയത്തിലും തകരാത്ത കുടിലെന്ന് ഖ്യാതി നേടിയ, അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തെ കാവല്‍മാടത്തിന് നേരെ ആനകളുടെ ആക്രമണം. കുടിലിന്റെ ഒരു ഭാഗം തകര്‍ത്തു. 

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആനകളുടെ ആക്രമണം. ഏറെ ഉയത്തില്‍ നില്‍ക്കുന്ന കുടില്‍ പാറയുടെ താഴെ തിന്നാണ് ആനകള്‍ ആക്രമിച്ചത്. 

ഒന്നര പതിറ്റാണ്ട് മുമ്പ് അതിരപ്പിള്ളി വന സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നിര്‍മ്മിച്ചതാണ് കുടില്‍. വെള്ളച്ചാട്ടത്തിന് കാവലിരിക്കുന്നവര്‍ക്ക് വേണ്ടിയുള്ള കുടില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ചതാണെന്ന വ്യാജ പ്രചാരണം ഈയിടെ സജീവമായിരുന്നു. 

വിഎസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കുടിലിന്റെ കേടുപാടുകള്‍ തീര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT