ഗൗരി ലക്ഷ്മി 
Kerala

പിച്ചവയ്ക്കാൻ കൊതിച്ച് ഈ ഒന്നര വയസ്സുകാരി, മരുന്നിന് ചെലവ് 16 കോടി രൂപ; ഗൗരിയുടെ ചികിത്സക്ക് കൈകോർക്കാം 

16 കോടി രൂപയാണ് ചികിത്സയ്ക്ക് വേണ്ടത്

സമകാലിക മലയാളം ഡെസ്ക്

സ്‌പൈനൽ മസ്‌കുലാർ അട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച് ജീവിതത്തിലേക്ക് തിരികെയെത്താൻ സുമനുസുകളുടെ സഹായം കാത്തിരിക്കുകയാണ്  ഈ ഒന്നര വയസ്സുകാരി. ഷൊർണൂർ കല്ലിപ്പാടം സ്വദേശി ലിജുവിന്റെയും നിതയുടെയും മകൾ ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കാണ് സുമനുസുകളുടെ സഹായം തേടുന്നത്. 16 കോടി രൂപയാണ് ചികിത്സയ്ക്ക് വേണ്ടത്. 

അംഗവൈകല്യമുള്ള ലിജുവിന്റെ സ്വകാര്യ ആശുപത്രിയിലെ ജോലിയാണ് ഈ അഞ്ചംഗ കുടുംബത്തിന്റെ ഏക വരുമാനം. ‍‍ഒന്നര വയസ്സായിട്ടും ​ഗൗരി നിവന്നിരിക്കുക പോലും ചെയ്യാത്തതിനാലാണ് ഇവർ കുട്ടിയെ പരിശോധനയ്ക്ക് വിധേയയാക്കിയത്. ബെംഗളൂരുവിൽ നടത്തിയ വിദഗ്ധ ചികിത്സയിലാണ് കുഞ്ഞുഗൗരിയുടെ രോഗം തിരിച്ചറിഞ്ഞത്. ‌രണ്ട് വയസു പൂർത്തിയാകും മുൻപേ സോൾജെൻസ്മ എന്ന മരുന്ന് എത്തിച്ച് ചികിത്സ തുടങ്ങിയാലേ ഗൗരി ജീവിതത്തിലേക്ക് പിച്ചവച്ചു നടക്കുകയുള്ളു.

ചിത്രം: എക്‌സ്പ്രസ്‌
 

അടുത്ത മാസം രണ്ടാം തിയതി ഗൗരിയുടെ രണ്ടാം പിറന്നാളാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് മരുന്ന് എത്തിക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. 

അക്കൗണ്ട് വിവരങ്ങൾ
K L LIJU
ACCOUNT NUMBER: 4302001700011823
IFSC CODE: PUNB0430200
PHONE: 9847200415

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT