Kerala

ഗീത ടീച്ചര്‍ക്കും കുടുംബത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍  ഇക്കാര്യങ്ങള്‍ അറിയുമോ?

ഗീത ടീച്ചര്‍ക്കും കുടുംബത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍  ഇക്കാര്യങ്ങള്‍ക്ക് കൂടി രമ്യമായ പരിഹാരമുണ്ടാക്കാന്‍ പരിശ്രമിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി അധ്യാപകന്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: അയല്‍വാസികള്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കോളജ് അദ്ധ്യാപികയും എഴുത്തുകാരിയുമായ ഡോ. പി ഗീതയും മകള്‍ അപര്‍ണയും രംഗത്തെത്തിയത് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ്.  ഭക്ഷണം നല്‍കിയിരുന്ന പട്ടിയെ അയല്‍വാസികള്‍ കൊന്നു കഷ്ണങ്ങളാക്കിയെന്നും കഞ്ചാവ് മാഫിയയ്ക്ക് റെസിഡന്‍സ് അസോസിയേഷന്‍ കുട പിടിക്കുകയുമാണെന്നായിരുന്നു ആരോപണങ്ങള്‍. തുടര്‍ന്ന് തങ്ങളുടെ സുരക്ഷയ്ക്കുതന്നെ ഭീഷണിയാവുകയാണെന്നു പൊലീസില്‍ നല്‍കിയ പരാതിയിലും ഇവര്‍ പറഞ്ഞിരുന്നു. ഏറെ വിവാദമായ ചര്‍ച്ചകള്‍ക്കാണ് ഗീതയുടെയും മകളുടെയും ആരോപണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വഴിയൊരുക്കിയത്. എതിര്‍വാദവുമായും ഒരു പക്ഷം രംഗത്തെത്തിയിരുന്നു. എതിര്‍വാദമുന്നയിച്ചവര്‍ക്കെതിരേ പി ഗീത പൊലീസ് സൈബര്‍ സെല്ലിലും പരാതി നല്‍കിയിരുന്നു. ഇക്കാര്യങ്ങളില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോളജ് അദ്ധ്യാപകന്‍ കൂടിയായ എം എസ് അജിത്ത്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT