ലഖ്നൗ കോച്ചിങ് സെന്ററിൽ തീപിടിത്തം, 14 മരണം; ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
14 Killed In Fire At Lucknow Coaching Centre
ലഖ്നൗ കോച്ചിങ് സെന്ററിൽ തീപിടിത്തം, 14 മരണം
Updated on
1 min read

ലഖ്നൗ∙ ഉത്തർപ്രദേശിലെ ലക്നൗവിൽ കോച്ചിങ് സെന്ററിൽ തീപിടിത്തം. അലിഗഞ്ച് പ്രദേശത്തുള്ള കോച്ചിങ് സെന്ററും ഗെയിമിങ് സെന്ററും ചേർന്ന മൂന്നു നില കെട്ടിടത്തിനാണ് തീപിടിച്ചത്. 13 പേർ മരിച്ചു. ആറുപേരെ രക്ഷപ്പെടുത്തിയതായി നാട്ടുകാർ പറഞ്ഞു. നിരവധിപേർ ഇനിയും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഫയർഫോഴ്സും പൊലീസും സംഭവസ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

14 Killed In Fire At Lucknow Coaching Centre
നീറ്റ് പുനഃപരീക്ഷയ്ക്ക് എന്‍ടിഎക്ക് അവസരം കിട്ടി, പക്ഷേ 2 മിനിറ്റ് വൈകിയ വിദ്യാര്‍ഥികള്‍ പുറത്ത്; റീ-ടെസ്റ്റിലും വിവാദം

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഒട്ടേറെപ്പേർ കെട്ടിടത്തിനകത്ത് നിന്ന് താഴേയ്ക്ക് ചാടിരക്ഷപ്പെടുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. സംഭവ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു.

14 Killed In Fire At Lucknow Coaching Centre
തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് മാസം ₹ 3000, സ്ത്രീകള്‍ക്ക് സൗജന്യയാത്ര; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ബംഗാള്‍ ബജറ്റ്

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

14 Killed In Fire At Lucknow Coaching Centre
സോളിസിറ്റര്‍ ജനറല്‍ ആയി തുഷാര്‍ മേത്ത തുടരും; കാലാവധി മൂന്നു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍
14 Killed In Fire At Lucknow Coaching Centre
'ഒരു ഗുണവുമില്ലാത്തവര്‍, മിണ്ടാതിരിക്കൂ'; ഡികെക്കായി മുദ്രാവാക്യം വിളിച്ചവരെ ശാസിച്ച് ഖാര്‍ഗെ
14 Killed In Fire At Lucknow Coaching Centre
ആശങ്കകൾ പരിഹരിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് കെസി വേണുഗോപാൽ; 'ബജറ്റ് രഹസ്യം' എന്ന് രമേശ് ചെന്നിത്തല
Summary

14 Killed In Fire At Lucknow Coaching Centre, Students Jump From 1st Floor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com