കൊല്ലം: എച്എംസി തീരുമാനപ്രകാരം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചു. പകൽ ഏഴ് പേരെയും രാത്രി ആറ് പേരെയുമാണ് നിയമിച്ചത്.
രോഗികളെ ഇറക്കി വാഹനങ്ങൾ പുറത്തേക്ക് പോകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സ്ഥല പരിമിതി ഉള്ളതിൽ പാർക്കിങ് പൂർണമാകുന്ന സാഹചര്യത്തിലാണ് മാറ്റം.
വാർഡുകളിൽ കൂട്ടിരിപ്പിനു ഒരാളെ മാത്രമേ അനുവദിക്കു. പ്ലാസ്റ്റിക്ക് ഉപയോഗത്തിനും നിയന്ത്രണമുണ്ട്. ആഹര സാധനങ്ങൾ സ്റ്റീൽ പാത്രങ്ങളിൽ മാത്രം കണ്ടു വരണമെന്നും സൂപ്രണ്ട് വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ