തൃശൂർ: ഗുരുവായൂരപ്പന് 'സൂര്യമറ' വഴിപാട് സമർപ്പിച്ചു. ഗുരുവായൂരപ്പന്റെ ഉത്സവക്കാലത്ത് മാത്രം ശീവേലിക്കും, പള്ളിവേട്ട, ആറാട്ട് സുദിനങ്ങളിലെ കുളപ്രദക്ഷിണം എഴുന്നള്ളിപ്പിനും ഉപയോഗിക്കുന്ന സൂര്യമറ തമിഴ് നാട്ടിലെ ചിദംബരത്താണ് നിര്‍മിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആനി ബാലകൃഷ്ണൻ എന്ന ഭക്തക്കുവേണ്ടി ദേവസ്വം റിട്ട.മാനേജർ ആർ പരമേശ്വരനാണ് രണ്ട് സൂര്യമറ സമർപ്പിച്ച സമര്‍പ്പിച്ചത്. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി മനോജ്കുമാർ ഏറ്റുവാങ്ങി. മാനേജർമാരായ പി സുശീല, കെ പ്രദീപ്ർകുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ