ദേശീയം

എം ആര്‍ ഐ സ്‌കാനിങ്ങ് മെഷീനില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയില്‍ എം ആര്‍ ഐ സ്‌കാനിങ്ങ് മെഷീനില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. മുപ്പത്തിരണ്ടുകാരനായ രാജേഷ് മാരുവാണ് കൊല്ലപ്പെട്ടത് . 

മുംബൈ ബി വൈ എല്‍ നായര്‍ ചാരിറ്റബിള്‍ ആശുപത്രിയിലാണ് അപകടം നടന്നത്. എം ആര്‍ ഐ സ്‌കാനിങ്ങ്  മുറിയിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി കടക്കാന്‍ രാജേഷിനോട് ഹോസ്പിറ്റല്‍ ജീവനക്കാരന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്ത് മെഷീന്‍ ഓണായിരുന്നു. ശക്തമായി കാന്തിക പ്രഭാവം മൂലം മെഷീനിലേക്ക് വലിച്ചടുക്കപ്പട്ട രാജേഷിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്