കേരളം

തനിക്കെതിരായ കേസിന് പിന്നില്‍ ബി.സന്ധ്യ: ഗംഗേശാനന്ദ; ഈ സര്‍ക്കാരിന്റെ കാലത്ത് സത്യസന്ധമായ അന്വേഷണം നടക്കില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലൈംഗികാതിക്രമം ചെറുക്കാന്‍ യുവതി സ്വാമിയുടെ ജനന്ദ്രേയം മുറിച്ചെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥയ്‌ക്കെതിരെ പ്രതി ഗംഗേശാനന്ദ. കേസിന് പിന്നില്‍ ബി സന്ധ്യയാണെന്നും ബി.സന്ധ്യയും ഈ സര്‍ക്കാരുമുളളപ്പോള്‍ കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കില്ലെന്നും ഗംഗേശാനന്ദ പറഞ്ഞു. 

90 ദിവസത്തെ റിമാന്റ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ഗംഗേശാനന്ദയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. മെയ് 19നാണ് കേസിനാസ്പദമായ സംഭവം. സ്വാമി ഗംഗേശാനന്ദ പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിക്കവെ കയ്യില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് അദ്ദേഹത്തിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് കേസ്.എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് പെണ്‍കുട്ടി മൊഴി മാറ്റി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്