ദേശീയം

അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍: 14 മരണം

സമകാലിക മലയാളം ഡെസ്ക്

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കടുത്ത മഴയിലും മണ്ണിടിച്ചിലിലലും പതിനാലുപേര്‍ മരിച്ചു. നിരവധി ആളുകള്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നുണ്ട്. 

മൂന്നുദിവസമായി തുടര്‍ച്ചയായുംണ്ടായ മഴയെത്തുടര്‍ന്നാണ് മണ്ണിടിഞ്ഞത്. സഗാലീ സബ് ഡിവിഷണിലെ ലാപ്ടാപ് ഗ്രാമത്തില്‍ ഇന്ന് ഉച്ചക്ക് ശേഷമാണ് വന്‍ തോതില്‍ മണ്ണിടിച്ചിലുണ്ടായത്. 

ദേശീയ ദുരന്ത നിവാരണ സേനയും മെഡിക്കല്‍ സംഘവും  രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് അരുണാചല്‍ മുഖ്യമന്ത്രി പേമാ ഖണ്ഡു അറിയിച്ചു. എന്നാല്‍, കനത്തമഴയും മണ്ണിടിച്ചിലും കാരണം പലസ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിച്ചിട്ടില്ല. റോഡുകള്‍ പലതും തകര്‍ന്ന നിലയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍