ദേശീയം

17വയസ്സുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി; കാമുകിയുടെ നിസ്സഹായാവസ്ഥ കണ്ടുനില്‍ക്കേണ്ടിവന്ന കാമുകന്‍ ആത്മഹത്യ ചെയ്തു 

സമകാലിക മലയാളം ഡെസ്ക്

കോര്‍ബ (ഛത്തിസ്ഗഢ്): 17കാരിയായ കാമുകി കണ്‍മുന്നില്‍ ബലാത്സംഗത്തിന് ഇരയാകുന്നത് കണ്ടുനില്‍ക്കേണ്ടിവന്നതില്‍ മനംനൊന്ത് 21കാരന്‍ ആത്മഹത്യ ചെയ്തു. സാവന്‍ സായി എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഛത്തിസ്ഗഢിലെ കോര്‍ബ ജില്ലയിലാണ് സംഭവം. 

യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടയിലാണ് പെണ്‍ക്കുട്ടി ബലാത്സംഗ വിവരം പുറത്തുപറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഈശ്വര്‍ ദാസ്(22), കേം കാന്‍വാര്‍(21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

സ്‌കൂളില്‍ നിന്ന് മടങ്ങിവരവെയാണ് തന്നെ ഇവര്‍ ആക്രമിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. അവര്‍ തങ്ങളെ ഇരുവരെയും മര്‍ദ്ദിച്ച് അവശരാക്കിയശേഷമാണ് വിട്ടയച്ചതെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു

അട്ടിമറി, ചരിത്രം! കൊറിയയെ 'എയ്തു വീഴ്ത്തി' ഇന്ത്യ