ദേശീയം

പിഞ്ചു കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി ട്രാന്‍സ്ജന്‍ഡര്‍, കൊലയ്ക്ക് പിന്നില്‍ പണം നല്‍കാത്തതിന്റെ പക

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 3 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ട്രാൻസ്ജെൻഡർ ജീവനോടെ കുഴിച്ചിട്ടു. വീട്ടുകാരോട് ആവശ്യപ്പെട്ട പണം നൽകാത്തതിന്റെ ദേഷ്യത്തിലാണ് കൊല. 

കുഞ്ഞ് ജനിച്ചാൽ സന്തോഷസൂചകമായി ട്രാൻസ്ജെൻഡറുകൾക്ക് മഹാരാഷ്ട്രയിൽ പലയിടങ്ങളിലും പണവും മറ്റു വസ്തുക്കളും (ബക്ഷിഷ്) നൽകുന്ന പതിവുണ്ട്. ഇതനുസരിച്ചാണ് ട്രാൻസ്ജെൻഡർ കന്നുവും കൂട്ടാളിയും പെൺകുഞ്ഞിന്റെ വീട്ടിലെത്തി പണം ചോദിച്ചത്. 

2000 രൂപയും സാരിയുമാണ് ആവശ്യപ്പെട്ടത്. എന്നാൽ, വൈകിട്ടു കുഞ്ഞിന്റെ പേരിടലിനു വരാൻ പറഞ്ഞ് അവർ തിരിച്ചയച്ചു. ഇതോടെ തർക്കവും വഴക്കുമായി. അന്നു രാത്രിയാണ് കുഞ്ഞിനെ തട്ടിയെടുത്തു ക്രൂരമായി കൊലപ്പെടുത്തിയത്. കന്നു കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി