ധനകാര്യം

ജാക്ക് മായുടെ കമ്പനിക്ക് ചൈനയില്‍ ഇരുപതിനായിരം കോടി പിഴ

സമകാലിക മലയാളം ഡെസ്ക്

ബീജിങ്: കുത്തക വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചതിന് ചൈനയില്‍ ജാക്ക് മായുടെ കമ്പനിയായ ആലിബാബയ്ക്ക് 280 കോടി ഡോളര്‍ (ഇരുപതിനായിരം കോടി രൂപ) പിഴ. ഏഷ്യയിലെ തന്നെ അതിസമ്പന്നനായ ജാക്ക് മായ്‌ക്കെതിരെ ചൈനീസ് ഭരണകൂടം നടപടികള്‍ കടുപ്പിക്കുന്നതിന്റെ തുടര്‍ച്ചയായാണ്, കുത്തക വിരുദ്ധ സമിതിയുടെ പിഴ ശിക്ഷ.

ഓണ്‍ലൈന്‍ ചില്ലറ വ്യാപാരത്തില്‍ മത്സരം പരിമിതപ്പെടുത്തുന്ന വിധത്തില്‍ ആലിബാബ പ്രവര്‍ത്തിച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്ന് മാര്‍ക്കറ്റ് റെഗുലേഷന്‍ അഡ്മിനിട്രേഷന്‍ അറിയിച്ചു. മത്സരം ഇല്ലാതാക്കും വിധം വിപണിയിലെ തങ്ങളുടെ മേല്‍ക്കൈ ദുരുപയോഗിക്കരുതെന്ന് അഡ്മിനിസ്‌ട്രേഷന്‍ മുന്നറിയിപ്പു നല്‍കി.

ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര ക്മ്പനിയാണ് ജാക്ക് മായുടെ ഉടമസ്ഥതയിലുള്ള ആലിബാബ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)