കേരളം

കാണാതായ ഒന്‍പതുകാരന്റേത് കൊലപാതകം,പുഴയില്‍ തളളിയിട്ട് കൊന്നു; പിതൃസഹോദരന്‍ കസ്റ്റഡിയില്‍,തട്ടിക്കൊണ്ടുപോയത് പണം തട്ടാന്‍ എന്ന് പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: എടയാറ്റൂരില്‍ നിന്ന് കാണാതായ മുഹമ്മദ് ഷഹീനെ (9) പുഴയില്‍ തള്ളിയിട്ടുകൊന്നതായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പിതൃസഹോദരനെ കസ്റ്റഡിയിലെടുത്തു.കുട്ടിയുടെ പിതാവില്‍ നിന്ന് പണം തട്ടാനാണ് തട്ടിക്കൊണ്ടുപോയതെന്നും ആനക്കയം പാലത്തില്‍ കൊണ്ടുപോയി കുട്ടിയെ താഴേക്കിടുകയായിരുന്നു എന്നുമാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്.  

ഷഹീനു വേണ്ടി ആനക്കയം പുഴയില്‍ തിരച്ചില്‍ തുടങ്ങി. ഈമാസം 13 നാണ് ഷഹീനെ കാണാതായത്. കാണാതായ സ്ഥലത്തുനിന്നും 16 കിലോമീറ്റര്‍ മാറി തറവാടുവീടിനടുത്തു വെച്ചാണ് കുട്ടിയുടെ യൂണിഫോമും ബാഗും കണ്ടെത്തിയത്. ഷഹീനെ കിട്ടുമെന്ന പ്രതീക്ഷയില്‍ മുമ്പോട്ടു പോകുമ്പോഴാണ് നടുക്കുന്ന വാര്‍ത്ത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ