കേരളം

സ്വാശ്രയ കരാര്‍ ഒപ്പിട്ടു;  50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന്, ഫീസില്‍ മാറ്റമില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിങ് കോളേജ് പ്രവേശനത്തില്‍ സര്‍ക്കാരും മാനേജുമെന്റുകളും തമ്മില്‍ ധാരണ. 97 സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ സര്‍ക്കാരുമായുളള കരാറില്‍ ഒപ്പുവെച്ചു. കഴിഞ്ഞ വര്‍ഷത്തെ അതേ ഫീസ് ഘടന തുടരും. 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് നല്‍കാനുമാണ് ഇരുവിഭാഗവും ധാരണയായത്. 

വിദ്യാര്‍ത്ഥികള്‍ മറ്റുകോഴ്‌സുകളിലേക്ക് പോയാല്‍ നഷ്ടപരിഹാരം നല്‍കില്ല. പ്ലസ്ടു പരീക്ഷാഫലം പുറത്തുവരുന്നതിന് മുന്‍പ് സ്വാശ്രയ എന്‍ജിനീയറിങ് പ്രവേശനത്തില്‍ സ്വാശ്രയ കോളേജുകളുമായി സര്‍ക്കാര്‍ ധാരണയില്‍ എത്തുന്നത് ഇതാദ്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്