കേരളം

തിരുവനന്തപുരത്ത് പതിമൂന്നുകാരിയെ പീഡിപ്പിച്ച അച്ഛൻ ജീവിതാവസാനം വരെ ജയിലിൽ കഴിയാൻ വിധി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച പിതാവിനു ജീവപര്യന്തം കഠിന തടവും അൻപതിനായിരം രൂപ പിഴയും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന തിരുവനന്തപുരം കോടതിയുടേതാണ് ഉത്തരവ്. 

പിഴ തുക പെണ്‍കുട്ടിക്ക് നൽകാനും ഉത്തരവിൽ പറയുന്നു. പ്രതി ജീവിതാവസാനം വരെ ജയിലിൽ കഴിയണമെന്ന് വിധി ന്യായത്തിൽ പ്രത്യേകം പറയുന്നു. ആദ്യമായാണു പോക്സോ കോടതി വിധിയിൽ ജീവിത അവസാനം വരെ പ്രതി ജയിലിൽ പ്രതി കഴിയണമെന്നു പരാമർശിക്കുന്നത്. 

മകളെ ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പീഡിപ്പിച്ചു തുടങ്ങി എന്നാണ് പോലീസ് കേസ്. അന്വേഷണം പൂർത്തിയാക്കി 2015 ഡിസംബറിലാണ് പാലോട് പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. പലതവണ പ്രതി ജാമ്യ ഹർജി സമർപ്പിച്ചിരുന്നങ്കിലും കോടതി നിരസിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്