രാജ്യാന്തരം

അമേരിക്കയില്‍ ട്രംപിനെതിരെ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന റാലി

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പാക്കാന്‍ ശ്രമിക്കുന്ന തീവ്ര ദേശിയ വാദ നയങ്ങള്‍ക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തം. വെളുത്ത വര്‍ഗക്കാര്‍ക്ക് മേധാവിത്വം നല്‍കുന്ന നയങ്ങള്‍ അവസാനിപ്പിക്കണെന്നും ട്രംപ് സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ട് പത്തു ദിവസം നീണ്ടുനില്‍ക്കുന്ന റാലി സംഘടിപ്പിട്ടിരിക്കുകയാണ് വിവിധ സംഘടനകള്‍. 

തിങ്ങളാഴ്ച വിര്‍ജീനിയയില്‍ നിന്ന് അരംഭിക്കുന്ന റാലി പെപ്റ്റംബര്‍ ആറിന് വാഷിങ്ടണ്‍ ഡിസിയില്‍ അവസാനിക്കും. ട്രംപ് അധികാരത്തിലെത്തിയതിന് ശേശം അമേരിക്കയില്‍ ദേശീയ വാദം കൂടിയെന്നും അസഹിഷ്ണുത അനുദിനം വളരുന്നുവെന്നുമാണ് പ്രതിഷേധക്കാരുടെ പക്ഷം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം