ഓക്സിജൻ ശ്വസിക്കാനും കാർബൺഡയൊക്സൈഡ് പുറന്തള്ളാനും ശരീരത്തെ സഹായിക്കുകയാണ് ശ്വാസകോശത്തിന്റെ ദൗത്യം. അതുകൊണ്ടുതന്നെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ വളരെ പെട്ടന്നുതന്നെ മാരകമാകാറുണ്ട്. കാൻസർ മരണത്തിൽ 25 ശതമാനത്തിനും കാരണം ശ്വാസകോശ അർബുദമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഓഗസ്റ്റ് 1 ലോക ശ്വാസകോശ കാൻസർ ദിനമാണ്. ശ്വാസകോശ അർബുദവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.
ശ്വാസകോശ അർബുദം രണ്ട് തരം
പൊതുവായ ലക്ഷണങ്ങൾ
ചികിത്സ
ശ്വാസകോശ അർബുദ ചികിത്സ ഒരു വ്യക്തിയുടെ ശരീരത്തിൽ കണ്ടെത്തുന്ന കാൻസറിന്റെ ഘട്ടത്തെയും അസുഖം രക്തക്കുഴലുകൾ, ലിംഫ്, നോഡുകൾ എന്നിവയെ എത്രത്തോളം ബാധിച്ചു എന്നതിനെയും ആശ്രയിച്ചിരിക്കും. ശസ്ത്രക്രിയ, കീമോതെറാപ്പി, ടാർഗെറ്റഡ് തെറാപ്പി, റേഡിയേഷൻ തെറാപ്പി എന്നിങ്ങനെ നാല് വ്യത്യസ്ത തരങ്ങളായി ശ്വാസകോശ അർബുദ ചികിത്സയെ തരംതിരിക്കാം.
എങ്ങനെ തടയാം?
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ