ദേശീയം

ഹരിയാന ഭൂമി ഇടപാട്: റോബര്‍ട് വദ്ര 50 കോടി അനധികൃത ലാഭമുണ്ടാക്കിയെന്ന് അന്വേഷണ കമ്മീഷന്‍;വദ്രയുടെ വരുമാനം ഉപയോഗിച്ചിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹരിയാനയിലെ ഭൂമി ഇടപാടില്‍ സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട് വദ്ര അനധികൃതമായി 50 കോടി ലാഭം ഉണ്ടാക്കിയെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.ഭൂവിനിയോഗ ചട്ടങ്ങള്‍ ലംഘിക്കാന്‍ വദ്രയ്ക്ക് വഴിവിട്ട സഹായം ലഭിച്ചുവെന്നും റിപ്പോര്‍ട്ട്. പ്രിയങ്ക ഗാന്ധി ഭൂമി വാങ്ങിയതും കമ്മീഷന്‍ അന്വേഷിച്ചു. ഇന്ദിരാഗാന്ധിയില്‍ നിന്ന് തനിക്ക് കിട്ടിയ സ്വത്താണ് തന്റെ വരുമാന മാര്‍ഗം എന്നാണ് പ്രിയങ്ക നല്‍കിയിരിക്കുന്ന വിശദീകരണം. വദ്രയുടെ വരുമാനം താന്‍ ഉപയോഗിച്ചിട്ടില്ല എന്നും പ്രിയങ്കയുടെ വെളിപ്പെടുത്തി. 

ജസ്റ്റീസ് എസ്എന്‍ ദിംഗ്രയുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്. 2015ലാണ് ഭൂമി തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോദിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത