ദേശീയം

ദക്ഷിണേന്ത്യയില്‍ പോകുന്നതിലും നല്ലത് പാകിസ്ഥാനില്‍ പോകുന്നത്; അയല്‍ രാജ്യത്തോടുള്ള സ്‌നേഹം വീണ്ടും പ്രകടിപ്പിച്ച് നവജ്യോത് സിങ് സിദ്ദു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാകിസ്ഥാനോടുള്ള സ്‌നേഹം വീണ്ടും തുറന്നു പ്രകടിപ്പിച്ച് പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു. തെക്കേ ഇന്ത്യയിലേക്ക് പോകുന്നതിനെക്കാള്‍ നല്ലത് പാകിസ്ഥാനില്‍ പോകുന്നതാണ് എന്നാണ് സിദ്ദുവിന്റെ പുതിയ പ്രസ്താവന. ഭാഷയും ഭക്ഷണവും പ്രശ്‌നമാകുന്നതുകൊണ്ടാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദക്ഷിണേന്ത്യയിലെത്തിയാല്‍ 'വണക്കം' പോലുള്ള രണ്ടുമൂന്നു വാക്കുകള്‍ മാത്രമാണ് എനിക്ക് മനസ്സിലാകുക. അവിടുത്തെ ഭക്ഷണം കുഴപ്പമില്ലാത്തതാണ്. ഇഡലി പോലുള്ള ആഹാരങ്ങള്‍ എനിക്ക് കഴിക്കാന്‍ സാധിക്കും, പക്ഷേ ഒരുപാട് നാളത്തേക്ക് അത് കഴിക്കാന്‍ കഴിയില്ല. എന്നാല്‍ ഞാന്‍ പാകിസ്ഥാനിലേക്ക് പോകുകയാണെങ്കില്‍ അവര്‍ പഞ്ചാബിയും ഇംഗ്ലീഷും സംസാരിക്കും. അവരുമായി കൂടുതല്‍ ബന്ധം പുലര്‍ത്താന്‍ സാധിക്കും-സിദ്ദു പറയുന്നു. 

പാകിസ്ഥാന്‍ പ്രധാമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാകിസ്ഥാന്‍ സൈനിക മേധാവിയെ കെട്ടിപ്പിടിച്ച സിദ്ദുവ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍