കേരളം

യാത്രക്കാരുടെ ശ്രദ്ധക്ക്: ഈ ട്രെയിനുകൾ ഇന്ന് മുതൽ ആലുവയിൽ നിർത്തും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ന് മുതല്‍ 16 വരെ താഴെപ്പറയുന്ന ട്രെയിനുകള്‍ക്ക് ആലുവ സ്റ്റേഷനില്‍ ഒരു മിനിട്ട് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ഹജ്ജ് തീര്‍ഥാടകരുടെ സൗകര്യാര്‍ഥമാണ് നടപടി. 

കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (ന. 12081). ആലുവ സ്റ്റേഷനില്‍ എത്തിച്ചേരുന്ന/പുറപ്പെടുന്ന സമയം രാവിലെ 9.14 /9.15.

തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് (ന. 12082). ആലുവ സ്റ്റേഷനില്‍ എത്തിച്ചേരുന്ന / പുറപ്പെടുന്ന സമയം: വൈകീട്ട് 7.03/7.04.

ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (ന.12695). ആലുവ സ്റ്റേഷനില്‍ എത്തിച്ചേരുന്ന / പുറപ്പെടുന്ന സമയം : പുലര്‍ച്ചെ 2.40/2.41.

തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം - ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (ന.12696). ആലുവ സ്റ്റേഷനില്‍ എത്തിച്ചേരുന്ന / പുറപ്പെടുന്ന സമയം : രാത്രി 10.05/10.06

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന